Saturday 15, November 2025
English
E-paper
Aksharamuttam
Trending Topics
ഞങ്ങൾ രാഷ്ട്രീയവും ചരിത്രവും പറഞ്ഞുകൊണ്ടേയിരിക്കുമെന്നു പറയുന്ന കലാകാരന്മാർ വല്ലാത്ത ധീരതയും പ്രതിരോധവുമാണ് സൃഷ്ടിക്കുന്നത്.
ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ 'മാമാങ്ക'ത്തിന്റെ 'നെയ്ത്തെ'ക്ക് ബെസ്റ്റ് പ്ലേ അവാർഡ്.
ഒരു നാടകത്തിലെ ഫാന്റസിക്കകത്ത് റിയലിസം എങ്ങനെ പരീക്ഷിക്കാൻ കഴിയുമെന്നും അത് വിജയകരമായി സംവേദനക്ഷമമാക്കാൻ യുക്തിയുടെയും അയുക്തിയുടെയും പാന്ഥാവിലൂടെ സഞ്ചരിക്കണമെന്നും തിരിച്ചറിഞ്ഞ സംവിധായകനാണ് അലിയാർ അലി.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡ് പാറശാല വിജയനെ തേടിയെത്തിയത് പ്രൊഫഷണൽ നാടക ജീവിതത്തിന്റെ 35–--ാം വർഷത്തിലാണ്. ബാലനടനായി ആകാശവാണി നാടകങ്ങളിലും നാട്ടിലെ അമച്വർ സംരംഭങ്ങളിലും തുടക്കമിട്ട വിജയന്റെ നാടകയാത്ര അരനൂറ്റാണ്ട് പിന്നിട്ടു.
റഷ്യൻ റിയലിസ്റ്റിക് നാടകകൃത്തായിരുന്ന അലക്സാണ്ടർ ഓസ്ട്രോവ്സ്കിയുടെ ബഹുമാനാർഥം ഇപ്പോൾ ഓസ്ട്രോവ്സ്കി സ്ക്വയർ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഈ സമുച്ചയം നിലകൊള്ളുന്നത്
വിയർപ്പു ഗ്രന്ഥികളിൽ വെടി മരുന്ന് പുകയുന്നത് എന്തുകൊണ്ട് (സുധീർ അമ്പലപ്പാട്) ഹേബിയസ് കോർപ്പസ് ഒരു ഒറ്റാൽ നാടകം ( ദിലീപ് കിഴൂർ )
അധികാരത്തിനെതിരെയുള്ള പെൺപോരാട്ടങ്ങളിൽ കുറിയേടത്തു താത്രിയുടെ ജീവിതം അടയാളമാകുന്നത് രണ്ടു തരത്തിലാണ്.
വേനലവധിക്കാലത്ത് സ്കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നാലുവർഷം മുമ്പാണ് പഠനത്തിലെ തിയറ്റർ സാധ്യതകൾ നടപ്പാക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്
സംഗീതനാടക അക്കാദമിയുടെ പുരസ്കാരം മൂന്നാം തവണ. അഭിനയ ജീവിതത്തിൽ അജിത നമ്പ്യാർക്ക് കിട്ടിയ ഈ അംഗീകാരം അരങ്ങിൽ അനന്യമാണ്.
നിർമ്മാണച്ചെലവിന്റെ ചെറിയ പങ്കുപോലും മടക്കിക്കിട്ടിയില്ല. ആദ്യമായി വാതിൽ പുറചിത്രീകരണം നടത്തിയ മലയാള സിനിമയും, ആദ്യമായി ഒരു വിദേശ രാജ്യത്ത് ചിത്രീകരണം നടത്തിയ സിനിമയും വിഗത കുമാരനാണ്.
വീടിന്റെ ഭാഗമായുള്ള ഭരതഗൃഹം എന്ന തിയറ്ററിൽ കൂട്ടുകാർക്കും കുടുംബത്തിനും ഒപ്പമായിരുന്നു നാടകത്തിന്റെ ആവിഷ്കാരം. അരങ്ങും വേദിയും എന്നില്ലാതെ സ്വഭാവികതയോടെ അലൻസിയർ, ചിറക്കൽ രാജു എന്നിവരുടെ പസ്പര വർത്തമാനം എന്ന പോലെ നാടകം മുറുകുന്നു.
ആര്യവൈദ്യശാലാ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരുടെ ജീവിതം പ്രമേയമാക്കിയ ‘സ്ഥാപകൻ’ നാടകം അരങ്ങേറി. ധ
കൊല്ലത്ത് ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സാംസ്കാരിക വേദിയായ എം ടി നഗറിൽ അരങ്ങേറിയ മൾട്ടിമീഡിയ മെഗാഷോ കേരളീയരുടെ ആത്മബോധത്തിന്റെ ഹൃദ്സ്പന്ദം നിറഞ്ഞ സാംസ്കാരിക പ്രതിരോധമായി മാറി.
സംസ്ഥാന സ്കൂൾ കലോത്സവവേദിയുടെ പിന്നണിയിൽ തിളങ്ങി നിന്നൊരാളുണ്ട്. നാടകരചനയിൽ തന്റേതായ ഇടം കണ്ടെത്തിയ സജീവൻ മുരിയാട്. 15 വർഷത്തിലേറെയായി സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സജീവൻ എഴുതിയ നാടകങ്ങൾ അവതരിപ്പിക്കുന്നു
വൈലോപ്പിള്ളിക്കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് തന്റെ ചിത്രമെന്ന് സംവിധായകൻ ഡോ. അഭിലാഷ് ബാബു പറഞ്ഞു
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories