Sunday 23, November 2025
English
E-paper
Aksharamuttam
Trending Topics
‘തൊഴിൽ കമ്പോളം അരക്ഷിതമാക്കുക' എന്നത് ഒരു നവലിബറൽ അജൻഡയാണ്. തൊഴിലുടമയ്ക്ക് യഥേഷ്ടം തൊഴിലാളികളെ തള്ളാനും കൊള്ളാനും നിയന്ത്രണമില്ലാത്ത അധികാരം കൈയാളാനും കഴിയുന്ന സാഹചര്യം. പിരിച്ചുവിടലും അടച്ചുപൂട്ടലും നിർബാധം തുടരാം.
ശബരിമലയിൽ നിയന്ത്രിക്കാനാകാത്തവിധം തിരക്ക് വർധിച്ചെന്നും ഏതു നിമിഷവും അത്യാഹിതം സംഭവിക്കുമെന്നുമുള്ള ആശങ്ക പടർത്തി തീർഥാടകരെ അകറ്റാനുള്ള ശ്രമമായാണ് യഥാർഥവിശ്വാസികൾ അതിനെ കണ്ടത്.
ഭരണഘടനയുടെ അന്തസ്സത്ത പൂർണമായും ഉയർത്തിപ്പിടിച്ച് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ നിശ്ചിത സമയപരിധിക്കകം ഗവർണർമാർ തീരുമാനമെടുക്കണമെന്ന ചരിത്രപരമായ വിധിയായിരുന്നു 2025 ഏപ്രിൽ എട്ടിന് സുപ്രീംകോടതിയുടെ
വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ)വുമായി ബന്ധപ്പെട്ട ജോലികളുടെ അമിതഭാരം ബൂത്ത് ലെവൽ ഓഫീസർമാരെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരിക്കുന്നു. മാനസിക സമ്മർദത്താൽ കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തു.
ആദ്യ ഇ എം എസ് സർക്കാരിന്റെ കാലംമുതൽ ഇടതുപക്ഷ സർക്കാരുകളുടെ ജനപക്ഷ വികസനകാഴ്ചപ്പാടും അധികാരവികേന്ദ്രീകരണത്തിലും സ്ത്രീശാക്തീകരണത്തിലും രാജ്യത്തിനുതന്നെ മാതൃകയായ നയവുമാണ് കേരളത്തെ മുൻനിരയിലേക്ക് ഉയർത്തിയത്
ആർഎസ്എസ്–ബിജെപി നേതാക്കളും പ്രവർത്തകരും തുടർച്ചയായി സ്വയംഹത്യ ചെയ്യുന്ന വാർത്തകൾ പതിവായിരിക്കുന്നു. പുറത്തെന്നപോലെ അകത്തും ആ സംഘടന സൃഷ്ടിക്കുന്ന ഉൽക്കടഭീതിയാണ് ഇരുന്പുമറകൾ ഭേദിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ അതിക്രമം നടത്തുന്നവർ എത്ര ഉന്നതരായാലും നിയമത്തിനുമുന്പിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുമെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ നയം നേരത്തേ വ്യക്തമാക്കിയതാണ്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. എക്സിറ്റ് പോൾ പ്രവചനങ്ങളെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് എൻഡിഎ മുന്നിലെത്തി. 101 വീതം സീറ്റിൽ മത്സരിച്ച ബിജെപിക്കും ജെഡിയുവിനും വലിയ നേട്ടമുണ്ടാക്കാനായി.
നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയതോടൊപ്പം കൂടുതൽ വ്യവസായനിക്ഷേപം ആകർഷിക്കുന്നതിനായി സർക്കാർ പുതിയ വ്യവസായനയം പ്രഖ്യാപിച്ചു.
നാട്ടിലാകെ പ്രചാരണപ്രവർത്തനങ്ങള് ആരംഭിച്ചു. പരമ്പരാഗതരീതികൾക്കപ്പുറം സമൂഹമാധ്യമങ്ങൾവഴിയാണ് ഇക്കുറി പോരാട്ടത്തിന് തുടക്കമായത്. മുഖ്യമായും രണ്ടു മുന്നണിയാണ് നേര്ക്കുനേര് ജനങ്ങളെ അഭിമുഖീകരിക്കുന്നത്
കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ തുടർച്ചയായിവേണം ഡൽഹിയിലെ ചാവേർ ബോംബാക്രമണത്തെ കാണാൻ. പഹൽഗാമിനുശേഷമുണ്ടായ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി ഭീകരാക്രമണസാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഡൽഹി ആക്രമണം.
ഗുരുതര’മാംവിധം പട്ടിണിയുള്ള രാജ്യമാണ് ഇന്ത്യയെന്ന ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ഇന്ത്യയുടെ വളർച്ചസംബന്ധിച്ച കേന്ദ്രസർക്കാരിന്റെ അവകാശവാദങ്ങൾക്കേറ്റ തിരിച്ചടിയാണ്.
ഡിസംബർ ഒമ്പതിന് കരടുപട്ടിക പ്രസിദ്ധീകരിക്കും എന്നാണ് കമീഷൻ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാളുകളായിരിക്കുമത്. ധൃതിപിടിച്ചുള്ള പരിഷ്കരണത്തിലൂടെ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള ബിഹാർ മോഡലാണ് കമീഷൻ ലക്ഷ്യമിടുന്നതെങ്കിൽ ജനാധിപത്യ ബോധമുള്ള കേരളം അത് അംഗീകരിച്ചുകൊടുക്കില്ല
സംഘപരിവാറിന്റെ വർഗീയ വിദ്വേഷ പ്രത്യയശാസ്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യതലസ്ഥാനത്തെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വിദ്യാർഥിസഖ്യത്തിന്റെ വിജയം.
സംസ്ഥാന സർക്കാരിന്റെ നാലരവർഷം നീണ്ട ഭഗീരഥ യത്നത്തിനൊടുവിൽ കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിന്റെ ഒരു ദിവസംമുന്പ് ചേർത്തല നഗരസഭയിലുണ്ടായ അപമാനകരമായ സംഭവം ഇനിയും മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങളിൽ ഇടംപിടിച്ചിട്ടില്ല.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories