Monday 17, August 2026
English
E-paper
Trending Topics
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇൗ സർക്കാരും കൊട്ടിഘോഷിച്ച് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’ സ്ഥിതിയും ഇപ്പോൾ ഇങ്ങനെയാണ്.
രാജ്യത്തെ 150 കോടിയോളം ജനതയെ വൈവിധ്യമാർന്ന പുഷ്പങ്ങളടങ്ങിയ ഹാരമെന്നവിധം കോര്ത്തിണക്കുന്നത് മതനിരപേക്ഷതയെന്ന സുന്ദരമായ ആശയമാണ്.
ഓക്സ്ഫാം ഇന്ത്യയുടെ കണക്ക്, രാജ്യത്തെ ഏറ്റവും ധനാ-ഢ്യരായ 10 ശതമാനം ജനങ്ങൾ ദേശീയ സമ്പത്തിന്റെ 77.4 ശതമാനം കൈവശം വച്ചിരിക്കുന്നു എന്നാണ്.
അധികാരത്തെ ചോദ്യംചെയ്യാനുള്ള അവകാശം ഇല്ലാതാകുന്ന നിമിഷം ജനാധിപത്യത്തിന് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ എന്ന ആന്റി നാർകോട്ടിക് പ്രവർത്തനത്തിന്റെ ഭാഗമായ പരിശോധനയിലാണ് പെരുമ്പാവൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായത്.
കാര്യക്ഷമവും ഫലപ്രദവും അഴിമതിരഹിതവുമായ സിവിൽ സർവീസ് ഉറപ്പാക്കാൻ ഏറ്റവും പ്രാഥമികമായി ശ്രമിക്കേണ്ടത് സർക്കാരുകളാണ്. ഇതിന് വിപരീതലക്ഷ്യങ്ങളോടെ സിവിൽ സർവീസിനെ കൈകാര്യം ചെയ്യുന്നത് ആർക്കും ഗുണകരമാകില്ല.
കേന്ദ്രസർക്കാർ ഓഫീസ് ഉപരോധത്തിലും ജയിൽ നിറയ്ക്കൽ സമരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങളാണ് അണിനിരന്നത്.
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച് സംഘപരിവാർ പ്രീണനം നടത്തിയെങ്കിൽ നയപ്രഖ്യാപനവേളയിൽ നിയമസഭയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങി
കോൺഗ്രസിനെയും ബിജെപിയെയും താരതമ്യംചെയ്ത് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും ബിജെപി മുൻ നേതാവുമായ അരുൺ ഷൂരി നടത്തിയ പ്രയോഗമുണ്ട്, ‘കോൺഗ്രസും പശുവും കൂടിച്ചേർന്നാൽ ബിജെപിയായി’.
പതിനായിരങ്ങളുടെ സ്വപ്നങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാരിന്റെയും റെയിൽവേയുടെയും അവഗണനാപരമായ സമീപനം.
തൻപ്രമാണിത്തവും ജനങ്ങളോടുള്ള അവഹേളനവും പരിഹാസവും ചെറിയ കാലത്തിനുള്ളിൽ യുഡിഎഫ് സർക്കാരിന്റെ മുഖമുദ്രയായി മാറുകയാണ്. ഏതുവിഷയത്തിലും ഇതേസമീപനമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊള്ളുന്നത്.
നാലോ അഞ്ചോ ജില്ലകളെമാത്രം ബാധിച്ച അതിതീവ്രമഴയ്ക്കും പ്രളയത്തിനും മുന്നിൽ നാം പകച്ചുപോയതെന്തേ? കാലാവസ്ഥാ നിരീക്ഷണത്തിനും അറിയിപ്പിനും വേണ്ട
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന യുഡിഎഫ്–ബിജെപി ഡീലിന്റെ പുതിയ ഘട്ടമാണ് തിരുവനന്തപുരം കോർപറേഷനിൽ പ്രകടമായത്.
പ്രകൃതിദുരന്തത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കിടാൻ വിസമ്മതിച്ച മുഖ്യമന്ത്രി എറണാകുളം, മലപ്പുറം ജില്ലകളിൽ സ്വകാര്യപരിപാടികളിൽ പങ്കെടുക്കുമ്പോൾ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാഥനില്ലാത്ത നിലയായിരുന്നു.
ധാരണപത്രം ഒപ്പിട്ടതല്ലാതെ കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും സ്കൂളുകൾ തെരഞ്ഞെടുത്തിട്ടില്ലെന്നുമാണ് ജെബി മേത്തർക്കുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. കരാറിലോ എംഒയുവിലോ ഒപ്പിട്ടാൽത്തന്നെ പദ്ധതിയിൽനിന്ന് പിന്മാറുന്നതിന് ഒരുവിധ തടസ്സവുമില്ലെന്നാണ് അബ്ദുൾ വഹാബിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്.