Friday 28, August 2026
English
E-paper
Trending Topics
സീസണിലെ അവസാന ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റായ യുഎസ് ഓപ്പൺ നാളെ തുടങ്ങും . സെപ്തംബർ 13ന് ഫൈനൽ
കനേഡിയൻ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം ആര്യാന സബലങ്കയ്ക്ക് അപ്രതീക്ഷിത തോൽവി. റഷ്യയുടെ എക്തരീന അലക്സാൻഡ്രോവയാണ് സബലങ്കയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തിയത്
വനിതാ പ്രൊഫഷണൽ ടെന്നീസിൽ വലിയ പരിഷ്കാരങ്ങളുമായി വിമൻസ് ടെന്നീസ് അസോസിയേഷൻ (WTA). ടൂറിൽ മത്സരിക്കുന്ന എല്ലാ താരങ്ങളും ഇനി ജനിതക ലിംഗ പരിശോധനയ്ക്ക് വിധേയരാകണമെന്നതാണ് പുതിയ നിബന്ധന
നാല് വർഷത്തിനിടെ മൂന്ന് ചെക്ക് താരങ്ങളാണ് വിംബിൾഡൺ നേടുന്നത്. 2014ൽ ബാർബറ ക്രെജികോവയും 2023ൽ മാർകെറ്റ വാൻഡ്രൗസോവയും കപ്പുയർത്തി. ഫൈനലിൽ നൊസ്കോവ 32 മിനിറ്റിൽ ആദ്യ സെറ്റ് സ്വന്തമാക്കി.
"വിംബിൾഡണിനോടുള്ള എന്റെ പ്രണയം അവസാനിച്ചിട്ടില്ല." 40ാം വയസിലും കിരീട സ്വപ്നവുമായി വീണ്ടും ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് മടങ്ങിവരുമെന്ന് ജോകോവിച്ച്.
ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബ് കോർട്ടിൽ രാത്രി 8.30ന് നടക്കുന്ന കിരീടപ്പോരാട്ടം സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം.
ആദ്യ സെറ്റ് നൊസ്കോവ അനായാസം നേടി. ഏകപക്ഷീയമെന്ന് കരുതിയ കലാശപ്പോരിൽ രണ്ടാംസെറ്റിൽ മുചോവ അവിശ്വസനീയ തിരിച്ചുവരവ് നടത്തി
വിംബിൾഡൺ 2026 ജൂനിയർ ബോയ്സ് സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ അർണവ് പാപ്പർക്കർ പുറത്ത്. അമേരിക്കയുടെ ജോർദാൻ ലീയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് പതിനെട്ടുകാരനായ ഇന്ത്യൻ താരം ടൂർണ്ണമെന്റിൽ നിന്ന് മടങ്ങിയത്
മികച്ച ഫോമിലുള്ള സിന്നറും റെക്കോർഡുകൾ വേട്ടയാടുന്ന ജോകോവിച്ചും നേർക്കുനേർ വരുന്ന സെമിഫൈനൽ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ജെസീക്ക പെഗുലയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന് കോക്കോ ഗോഫ് കരിയറിലാദ്യമായി വിംബിൾഡൺ സെമിഫൈനലിൽ.
ലോക ഒന്നാം നമ്പർ താരം സിന്നറും, കരിയറിലെ ഏറ്റവും വലിയ നേട്ടത്തിലെത്തി നിൽക്കുന്ന സ്ട്രഫും തമ്മിലാണ് ക്വാർട്ടർ ഫൈനലിലൽ ഏറ്റുമുട്ടുന്നത്.
പുൽക്കോർട്ടിൽ ഇരുവരും ആദ്യമായാണ് നേർക്കുനേർ വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്.
വിംബിൾഡണിൽ അട്ടിമറി ജയം. ഒന്നാം സീഡ് അരീന സബലെങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി നഓമി ഒസാക്ക ആദ്യമായി ക്വാർട്ടർ ഫൈനലിലേക്ക്.
റോജർ ഫെഡററുടെ റെക്കോഡ് മറികടന്ന് വിംബിൾഡണിൽ ഏറ്റവും കൂടുതൽ പുരുഷ സിംഗിൾസ് മത്സരങ്ങൾ ജയിച്ച താരമായി ജോകോ.
സബലേങ്കയ്ക്ക് അനുകൂലമാണെങ്കിലും ഈ മത്സരത്തെ പ്രവചനാതീതമാക്കുന്ന ഒരു പ്രധാന ഘടകമുണ്ട് ഇരുവരും ഇതുവരെ പുൽകോർട്ടിൽ നേർക്കുനേർ കളിച്ചിട്ടില്ല എന്നതാണത്.