Monday 24, November 2025
English
E-paper
Aksharamuttam
Trending Topics
തലസ്ഥാനത്തെ അന്പൂരി പഞ്ചായത്തിലെ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ്. അധ്യാപകന്റെ മുഖത്തേക്ക് ഉറ്റുനോക്കിയിരിക്കുന്ന കുട്ടികൾ. മലയാള പാഠാവലിയിൽ സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ‘ഇടുക്കിയുടെ താജ്മഹൽ’ എന്നൊരു കഥയുണ്ട്.
ഇന്ത്യയിൽ എല്ലാവർഷവും നവംബർ 16- നാഷണൽ പ്രസ് ഡേ ആണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്വത്തെയും ഓർമിക്കുന്നതിനും ജനാധിപത്യത്തിൽ പത്രങ്ങൾക്കുള്ള സുപ്രധാന പങ്ക് ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയാണ് ഈ ദിനം.
ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ വളർത്തുന്നതിനൊപ്പം സംരംഭകർക്ക് വരുമാനവും വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ കമ്യൂണിറ്റി ടൂറിസം’ പദ്ധതിയുടെ ഭാഗമായാണ് ആലപ്പി റൂട്സ്.
കൂടുകളിൽ കണ്ടിരുന്ന പക്ഷിമൃഗാദികളെ കാട്ടിലെന്നപോലെ നടന്നുകാണാം. മൃഗങ്ങളെയും പ്രകൃതിയെയും മനുഷ്യനെയും ഒരുമിച്ച് കാണാനാകുന്ന അത്ഭുതം നിറഞ്ഞ ഒരു ലോകമാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്.
പി ജെ ആന്റണിയുടെ ജീവിതം ഒരാഹ്വാനമാണ് എന്നാണ് ഇ എം എസ് പറഞ്ഞത്. ഓർമകളുടെ തീപ്പന്തം ഏതിരുട്ടിലും ഉയർത്തിപ്പിടിക്കുവിൻ എന്ന് നിരന്തരം വിളിച്ചുപറഞ്ഞ നാടകപ്രതിഭയാണ് അദ്ദേഹം.
തരിശായി കിടന്ന പാടങ്ങൾ കതിരണിയിച്ച്, ഇടുക്കിയുടെ സ്വന്തം ബ്രാൻഡായി മാറിയ കുഞ്ചിപ്പെട്ടി അരിയുടെ വിജയകഥ. കട്ടമുടി കുഞ്ചിപ്പെട്ടിയിലെ നീലമ്മ മുത്തശ്ശി കണ്ട സ്വപ്നമാണത്.
2019 മാർച്ച് അഞ്ചിനാണ് മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക(ജിഐ ടാഗ്) പദവി ലഭിച്ചത്. ഇത് മറയൂർ ശർക്കരയെ വ്യാജ വിപണികളിൽനിന്ന് രക്ഷിച്ച് യഥാർഥ കർഷകർക്ക് ന്യായവില ഉറപ്പാക്കി
‘തുണി’ ഒരു മീഡിയമായി തെരഞ്ഞെടുക്കുന്നു. അതിലൂടെ സ്വയം പ്രകടിപ്പിക്കൽ സാധ്യമാക്കാൻ തീരുമാനിക്കുന്നു. ‘നെയ്ത്ത്’ എന്ന ബ്രാൻഡ് ഉടലെടുക്കുന്നു. തുണിത്തരങ്ങളിൽ പുതുമ സൃഷ്ടിക്കാൻ അവർ ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ്, പലപ്പോഴും ഉപയോഗശേഷം ബാധ്യതയായി മാറുന്ന പെറ്റ് ബോട്ടിലുകളിൽനിന്ന് (കുടിവെള്ള കുപ്പികൾ) വസ്ത്രങ്ങളെന്ന ആശയം ഉടലെടുക്കുന്നത്
ചൈനാചരിത്രത്തിലെ പോരാട്ടമുന്നേറ്റങ്ങളുടെ സാക്ഷ്യമാണ് വുഹാനിലെ വുചാങ് ജില്ലയിലുള്ള വിപ്ലവ മ്യൂസിയം. ക്വിങ് രാജവംശ കാലഘട്ടത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലാണ് അത് പ്രവർത്തിക്കുന്നത്.
‘‘ഉയരും ഞാൻ നാടാകെ- യുയരും ഞാൻ, വീണ്ടുമ ങ്ങുയരും ഞാൻ, വയലാറലറീടുന്നു!’’ വയലാർ എന്ന ദേശം ഗർജിച്ചപ്പോൾ ആ ഉണർവും വീറും പി ഭാസ്കരൻ ഈ വരികളിൽ നിറച്ചുവച്ചു.
ഒരു പൂ വിരിയാതെ ഒരു കായ് വളരുന്നില്ല എന്ന് നമ്മളെ ഓർമിപ്പിക്കുന്ന, കിനാവിന്റെയും കിനാവ് കാണുന്നവരുടെയും വില എത്ര വലുതാണെന്ന് തിരിച്ചറിയുന്ന, അപൂർവം മനുഷ്യരാണ് ഭാവിയെ രൂപപ്പെടുത്തുന്നത്.
അതൊരു പഴയകാലം. ചേർത്തലയിലെ ചേറിലും ചൊരിമണലിലും ചോരപുരണ്ട കാലം. കൊടിക്ക് ചങ്കിലെ നീരിന്റെ നിറമുള്ള കാലം. രക്തസാക്ഷികളുടെ കാലം. അക്കാലത്താണ് ഞാൻ വന്നത്, നിന്നെ തേടി, നിന്നെ കാണാൻ.
തുടുത്ത പനിനീർപ്പൂക്കൾ വിരിഞ്ഞ തുലാമാസം. രക്തസാക്ഷിത്വത്തിന്റെ അമരസ്മരണയ്ക്കൊപ്പം മഹാനായ കവിയുടെ ഓർമയുമാണ് തുലാം പത്തിൽ തിരയടിച്ചുയരുന്നത്.
"ഞാൻ 13–ാംവയസ്സിൽ എത്തിപ്പെട്ടതാണ്. രണ്ടാനച്ഛനാണ് ഇവിടെ എത്തിച്ചത്. അമ്മ ഉറങ്ങിയാൽ അയാളെന്നെ എല്ലാ രാത്രിയിലും ദ്രോഹിക്കും. ഇവിടെ കൊണ്ടുവന്ന് വിറ്റു. പിന്നീട് ആയിരക്കണക്കിന് പുരുഷന്മാരെ കണ്ടു, അവരെല്ലാം പണം തന്നു. ഇന്ന് ഞാൻ ധനികയാണ്.
മുപ്പത്താറുമണിക്കൂറിനുള്ളിൽ രണ്ട് ഹൃദയം തുന്നിച്ചേർത്ത ഈ കൈകളാണ് വർഷങ്ങൾക്കുമുന്പ് കേരളത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതും ഇന്ത്യയിൽ ആദ്യമായി ഒരാളിൽ രണ്ടുതവണ ഹൃദയം മാറ്റിവച്ചതും.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories