Wednesday 02, September 2026
English
E-paper
Trending Topics
ഓണക്കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തുതുടങ്ങി.
റോമാസാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന ഇറ്റലി. ലോകാത്ഭുതങ്ങളിൽ ഒന്നായ പിസ ഗോപുരം. മണ്ണിന്റെ മാർദവത്താൽ അടിത്തറ ഉറയ്ക്കാത്തതിനാലാണ് ഗോപുരം ചരിഞ്ഞുപോയതത്രേ...
സ്കൂബ ഡൈവിങിന് പ്രശസ്തമായ മാലെ അറ്റോളും പച്ച നിറമുള്ള ജെല്ലിഫിഷിനോട് സാമ്യമുള്ള ഉതീമു ഗണ്ടുവരു ദ്വീപും വാട്ടർ വില്ലകൾ നിറഞ്ഞ എംബൂധു ഫിനോലു ദ്വീപുമെല്ലാം സമ്മാനിക്കുക നിറമുള്ള കാഴ്ചകൾ മാത്രം.
മലനിരകളും ചെറുതും വലുതുമായ നിരവധി വെള്ള ചാട്ടങ്ങളും, ഗുഹകളും കൃഷിയിടങ്ങളുമായി അങ്ങനെ കീഴ്ക്കാം തൂക്കായ ചിറാപുഞ്ചിയിൽ ഒട്ടും പ്ലാൻ ഇല്ലാതെ എത്തിപെട്ട മൂന്ന് ദിവസം മാത്രം നീണ്ട് നിന്ന ഒരു കുഞ്ഞ് യാത്ര വിശേഷം.
വിമാന സർവീസുകൾ റദ്ദാക്കുന്നതും ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നതും ഈ മേഖലയിലെ വലിയൊരു തിരിച്ചടിയായി മാറിയിരിക്കുന്നു.
രാംഗംഗ നദീതീരത്തെ വിശാലമായ പുൽമേടുകളും സമൃദ്ധമായ സാൽമരങ്ങളും ചേർന്ന അതിസുന്ദര വനലോകമാണ് ധിക്കാല.
"വിസയില്ല, ബുദ്ധിമുട്ടുകളില്ല, ഹൃദയബന്ധങ്ങൾ മാത്രം" എന്നാണ് നേപ്പാൾ എംബസി ഈ വിഷയത്തിൽ പ്രതികരിച്ചത്.
അവധിക്കാലം ചെലവഴിക്കാൻ കൊട്ടാരക്കരയിൽ മനോഹരമായ ഒരിടമുണ്ട് കൊല്ലം ജില്ലയിൽ– മീൻപിടിപ്പാറ. പാറക്കെട്ടുകൾ നിറഞ്ഞ അരുവിയിലൂടെ വരുന്ന വെള്ളം മനസ്സിനെ കുളിരണിയിക്കും.
മൂന്നാറിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിമാലിയിലെ ഈ പ്രകൃതി ഭംഗി നേരിൽ കാണാം. രാജാക്കാട് ടൗണിൽനിന്ന് നാലര കിലോമീറ്റർ മാത്രം അകലെയാണെന്നതിനാൽ സഞ്ചാരികൾക്ക് വേഗം എത്താനാവും.
സ്വന്തമായി വാഹനമോടിച്ച് വിദേശരാജ്യങ്ങൾ തേടിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രികർക്കായി പുതിയ അവസരങ്ങൾ തുറക്കുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ വസന്തകാലം സജീവമായതോടെ ചെറി പുഷ്പങ്ങളുടെയും പ്ലം പൂക്കളുടെയും വിസ്മയക്കാഴ്ചകൾ തേടി സഞ്ചാരികൾ ചൈനീസ് ഗ്രാമങ്ങളിലേക്ക്.
ലോകത്തെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന രാഷ്ട്രത്തലവർ, ശതകോടീശ്വരന്മാർ, അതികായന്മാരായ ബിസിനസ് മാഗ്നറ്റുകൾ... ഇവരെയെല്ലാം ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ഒരു പേരുണ്ട്– ജെഫ്രി എപ്സ്റ്റീൻ. വൈറ്റ് ഹൗസിലെ അധികാരക്കസേരകളിൽ ഇരുന്നവർമുതൽ ലോകപ്രശസ്തരായ ശാസ്ത്രജ്ഞർവരെ എപ്സ്റ്റീന്റെ അതിഥിപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു.
ഉത്തരേന്ത്യയിലെ ഹിമാലയൻ താഴ്വരകൾ മുതൽ ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഹിൽ സ്റ്റേഷനുകൾ വരെ ഈ പട്ടികയിലുണ്ട്. തെളിഞ്ഞ ആകാശവും വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഇവിടുത്തെ പ്രത്യേകതയാണ്.
ട്രെയിനിന്റെ ജനൽവാതിലുകളിൽ പുറത്തേക്ക് കാലുകളിട്ടിരുന്ന് യാത്ര ചെയ്യാൻ നിയമപരമായി അനുവാദമുള്ള ലോകത്തിലെ ചുരുക്കം ചില ട്രെയിനുകളിൽ ഒന്നാണിത്.
പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്ത രീതിയിലാണ് വിവരങ്ങൾ കൈമാറുന്നത് എന്നതിനാൽ യാത്രക്കാരുടെ സ്വകാര്യത സുരക്ഷിതമായിരിക്കും. നിങ്ങൾ പങ്കുവെക്കുന്ന ലിങ്കുകൾക്ക് ഏഴ് ദിവസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.