Sunday 19, July 2026
English
E-paper
Trending Topics
സ്വീകരണ കേന്ദ്രത്തിലേക്ക് പി പ്രസാദ് എത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളായ കനകമ്മക്കും വിലാസിനിക്കും മിനിക്കുമെല്ലാം ആവേശം ഇരട്ടിയായി. കൈയിൽ കരുതിയ ഹാരം അണിയിച്ചും ബൊക്കെ നൽകിയും സ്ഥാനാർഥിയെ സ്വീകരിച്ചിട്ട് അവർ പറഞ്ഞു- ‘ഞങ്ങളുടെ തൊഴിലുറപ്പിൽ കേന്ദ്രം കത്തിവച്ചപ്പോൾ കൂടെനിന്നത് എൽഡിഎഫാണ്'. പുത്തനങ്ങാടി തയ്യിൽ പുരയിടത്തിലെ സ്വീകരണ കേന്ദ്രത്തിൽ ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനെ കാത്തിരുന്നവരിൽ ഏറെയും തൊഴിലാളികളാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കാസർകോട് മുതൽ തൃശൂർവരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്.
കോണ്ഗ്രസിനടക്കം ലഭിച്ച പരാതികളിൽ ഉൾപ്പെട്ട ഇരകളെ പോലും കൊന്നു തള്ളുമെന്നാണ് ഭീഷണിയെന്നും ഇപ്പോൾ വന്നതിനേക്കാളും അപ്പുറത്തുള്ള കാര്യങ്ങളും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നല്ല ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനുമുമ്പുതന്നെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 15 വാർഡുകളിലെ വിജയം എൽഡിഎഫിന് ആവേശം പകരുന്നതായിരുന്നു.
ന്യൂനപക്ഷങ്ങളെ സംഘപരിവാർ കടന്നാക്രമിച്ചപ്പോൾ കോൺഗ്രസ് മൗനത്താൽ ബിജെപിക്ക് പിന്തുണയേകി. ഇരകളെ ചേർത്തുപിടിച്ചും സാന്ത്വനമേകിയും എന്നും സിപിഐ എം ഉണ്ടായിരുന്നു. ഇരകൾക്ക് ചെങ്കൊടി കാവലായി.
പലമേഖലകളിലും മാനുഷിക വികസന സൂചികകളിൽ വികസിതരാജ്യങ്ങളെ പിന്തള്ളുന്ന വിസ്മയകരമായ നേട്ടം കേരളം സ്വന്തമാക്കി. നാടിന്റെ നന്മയും സുഭദ്രമായ ഭാവിയും ജനക്ഷേമവും ഉറപ്പാക്കുന്നതിന് എൽഡിഎഫ് തുടരണമെന്ന അഭിപ്രായം
കുഴൽമന്ദത്ത് എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി ബ്രിട്ടനിലെ ലേബർ പാർടി പ്രവർത്തകൻ ടോം.
തദ്ദേശ തെരഞ്ഞെടുപ്പിനെ വരവേറ്റ് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സിവിൽസ്റ്റേഷനിൽ ഹരിത ബൂത്ത് തയ്യാർ.
നഗരസഭാ രണ്ടാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ജംസിയ പുലാക്കൽ കിടിലൻ ഡ്രൈവറാണ്.
വഴിയിലെത്ര ദുരന്തങ്ങളാണ്. മുന്നേറാനെന്ത് പ്രതിബന്ധങ്ങളാണ്. കഴുത്തുഞെരിച്ചു ശ്വാസംമുട്ടിക്കുന്ന കേന്ദ്ര സർക്കാരും അതുകണ്ട് പുളകംകൊള്ളുന്ന യുഡിഎഫും. സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിട്ട് ലോകത്തിനു മുന്നിൽ ചിരിതൂകി
മലയാളിയുടെ മതനിരപേക്ഷ ദൈവസങ്കൽപ്പത്തിന്റെ അശ്വാരൂഢനായ അയ്യപ്പനെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനേട്ടത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണ് വീണ്ടും യുഡിഎഫും ബിജെപിയും.
ശബരിമല തീർഥാടകർക്കായി വിവിധ ഡിപ്പോകളിൽനിന്ന് മൂന്നുഘട്ടങ്ങളിലായി 1769 ബസുകളാണ് കെഎസ്ആർടിസി ക്രമീകരിച്ചത്. ലോഫ്ലോർ നോൺ എസി, ലോഫ്ലോർ എസി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഡീലക്സ്, സൂപ്പർ എക്സ്പ്രസ് തുടങ്ങിയ ശ്രേണികളിലാണ്
"ആളില്ലാത്ത വീടുപോലും അടിച്ചെടുക്കുന്ന ക്രിമിനൽ കൂട്ടങ്ങളല്ലേ കോൺഗ്രസ്, യെവൻമാർക്ക് എങ്ങനെ വോട്ട് ചെയ്യും.
വിമതരും ഗ്രൂപ്പുപോരും ശക്തമായി, പരാജയഭീതിയിൽ കടുത്ത പ്രതിസന്ധിയിലായി യുഡിഎഫ്.