Tuesday 30, June 2026
English
E-paper
Trending Topics
സാമ്രാജ്യവിരുദ്ധ പോരാട്ടത്തിൽ ഇതിഹാസം തീർത്ത പൈതൃകനഗരിയിൽ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം.
ഇന്ത്യൻ യൗവനം ഇഎംഐ, സിബിൽ സ്കോർ, ടാർഗറ്റ് എന്നീ മൂന്ന് ദുഃസ്വപ്നങ്ങളുടെ തടവറയിലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം പറഞ്ഞു..
വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് നൽകി പുനരധിവസിപ്പിക്കുക എന്നതാണ് ജനകീയ തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുന്നത്. എന്നാൽ കണ്ണൂരിൽമാത്രം അത്തരം ഏർപ്പാടൊന്നും കാര്യമായില്ല.
കണ്ണൂര് ദേശീയ സെൻസസിന്റെ ആദ്യഘട്ടം ഒന്നുമുതൽ 30 വരെ നടക്കും.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറിയ നൃത്തശിൽപ്പം വേറിട്ട ദൃശ്യാനുഭവമായി.
കെഎസ്ടി എ നേതൃത്വത്തിൽ സ്കൂളുകളിൽ അധ്യാപകർ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു.
കണ്ണൂർ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനും കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കാനും മുഴുവൻ ജീവനക്കാരും തയ്യാറാകണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വീട്ടിൽനിന്ന് റോഡിലിറങ്ങിയ കൺമണിക്ക് കരുതലായി സത്യന്റെ കരങ്ങൾ. താഴെ ചമ്പാട് വെളിയൻപീടികക്ക് സമീപമാണ് രണ്ടുവയസ്സുകാരി വീട്ടുകാർ അറിയാതെ റോഡിലിറങ്ങിയത്.
പുലിയൂർ കാളിക്ഷേത്ര ഉത്സവത്തിനിടെ മാതമംഗലം പറവൂർ സ്വദേശി പി വി രോഹിണിയമ്മ (76) യുടെ അഞ്ചരപവന്റെ മാല പൊട്ടിച്ച സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളായ രണ്ട് സ്ത്രീകൾക്കും ജാമ്യം ലഭിച്ചത് അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണെന്നും കുടുംബം.
തലശേരി കേരളത്തിലെ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്കാദമിക സ്വയംഭരണാവകാശം പൂർണമായും സംരക്ഷിക്കണമെന്നും പാഠ്യപദ്ധതിയുടെയും സിലബസിന്റെയും കാവിവൽക്കരണം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയിലെ അങ്കണവാടികൾക്ക് ജനുവരിമുതൽ എപ്രിൽവരെ കിട്ടാനുള്ള 29.35 ലക്ഷം കേന്ദ്രവിഹിതം കുടിശ്ശിക.
മലിന ജലം സമീപത്തെ വീട്ടിലെ കിണറിലേക്ക് തള്ളിയ ഹോട്ടലിനെതിരെ കോർപറേഷൻ നടപടി.കണ്ണൂർ വാരത്തെ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സെലക്ട് അടച്ചുപൂട്ടാൻ കോർപറേഷൻ ആരോഗ്യ വിഭാഗം നടപടിയെടുത്തു.
അടിസ്ഥാനമില്ലാതെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകിയും ഒഴിവുകൾ യഥാസമയം റിപ്പോർട് ചെയ്യാതെയും പിഎസ്സിയെ ദുർബലപ്പെടുത്താനുള്ള നടപടികളിൽനിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് കേരള പിഎസ്സി എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
അയ്യൻകുന്ന് പഞ്ചായത്ത് വനാതിർത്തി മേഖലയിലെ വാളത്തോട് പുഷ്പഗിരി പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.
കാലവും തലമുറകളും മാറിയാലും തലയിലെ പേനിനും ഇൗര് ചീർപ്പിനും മാറ്റങ്ങളൊന്നുമില്ല.