Thursday 02, July 2026
English
E-paper
Trending Topics
ജില്ലയിലെ ഭൂജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന "നീര്‍ധാര പദ്ധതി' വര്‍ഷം 45,890 ല്‍ 42,530 പ്രവൃത്തികളും പൂർത്തിയാക്കി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുകീഴിലെ ബയോവേസ്റ്റ് പ്ലാന്റായ മലമ്പുഴയിലെ ഇമേജ് ജനപ്രതിനിധികളും സിപിഐ എം നേതാക്കളും സന്ദർശിച്ചു.
ജനസംഖ്യാ കണക്കെടുപ്പിലെ അശാസ്ത്രീയ നടപടികൾക്കെതിരെ അധ്യാപക സംഘടനകളടക്കം നടത്തിയ പ്രതിഷേധം ഫലംകണ്ടു.
ജില്ലയിൽ വരുംദിവസങ്ങളിൽ മഴയുടെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്ന് ഗുളികകളുമായി സിക്കിം സ്വദേശി പിടിയിൽ. സിക്കിം ഗ്യാൽഷിങ് ലിങ്ഷോം ഉപ്പെർറ്റിക്ലെക് സ്വദേശി സാഷി ഹാങ് സുബ്ബ(22) ആണ് പിടിയിലായത്.
അധ്യയനം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും മുഴുവൻ കുട്ടികൾക്കും പാഠപുസ്തകങ്ങൾ കിട്ടിയില്ല. ഇതുവരെ 31,72,023 പുസ്തകങ്ങൾ മാത്രമാണ് ഷൊർണൂരിലെ ജില്ലാ ഹബ്ബിലെത്തിയത്.
വ്യാജബിരുദ സർട്ടിഫിക്കറ്റുപയോഗിച്ച് സഹകരണ സംഘത്തിൽ സ്ഥാനക്കയറ്റം നേടിയ കെപിസിസി അംഗത്തിനെതിരെ യുഡിഎഫ് ഭരണസമിതി വിജലൻസിന് പരാതി നൽകി.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.5 കിലോ കഞ്ചാവ് കണ്ടെത്തി.
സെന്‍സസിന്റെ മറവില്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കരുത് എന്നാവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലയിലെ എല്ലാ സ്കൂളുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു.
ജനവിരുദ്ധ നയങ്ങളെ ചെറുക്കണമെന്നും കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്നും കേരള എൻജിഒ യൂണിയൻ ജില്ലാ കൺവൻഷൻ ജീവനക്കാരോട് അഭ്യർഥിച്ചു.
ഭൂഗർഭ ജലദൗർലഭ്യത, കാലവസ്ഥ വ്യതിയാനം, പരിസ്ഥിതി ശോഷണം എന്നിവയ്ക്ക് പരിഹാരമായി ജില്ലയിൽ അഞ്ച് വർഷത്തിൽ അഞ്ച് ലക്ഷം കരിമ്പനകൾ വച്ചുപിടിപ്പിക്കും.
മൺസൂണിലെ മഴക്കുറവും ഉൽപ്പാദനകേന്ദ്രങ്ങളിൽ വിള പറിക്കുന്നതിലെ കാലതാമസവും കാരണം പച്ചക്കറി വില കുതിക്കുന്നു.
മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച ചൊവ്വാഴ്ചയും ജില്ലയിൽ കാര്യമായ മഴയുണ്ടായില്ല. പട്ടാമ്പി–24.6, ഒറ്റപ്പാലം–19.8, മണ്ണാർക്കാട്–19.2, കൊല്ലങ്കോട്–10.8, പറമ്പിക്കുളം–9, പാലക്കാട്–6.4, ആലത്തൂർ–4, ചിറ്റൂർ–3.5 എന്നിങ്ങനെയാണ് ലഭിച്ച മഴ.
പാലക്കാട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ഡിവിഷണൽ കമ്മിറ്റി നേതൃത്വത്തിൽ ലോക്കോ പൈലറ്റുമാർ ഡിആർഎം ഓഫീസിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം തുടരുന്നു.
വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അശാസ്ത്രീയ ഗതാഗത പരിഷ്കരണം യാത്രക്കാരുടെ ജീവനെടുക്കുന്നു.