Wednesday 02, September 2026
English
E-paper
Trending Topics
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ വാഴ ഗവേഷണകേന്ദ്രം വികസിപ്പിച്ച വാഴ ഇനങ്ങൾ ഏറെ വ്യത്യസ്തത പുലർത്തുന്നതും മികച്ച ഉൽപ്പാദനശേഷിയും രോഗപ്രതിരോധ ശക്തിയുള്ളവയുമാണ്. കേരളത്തിന്റെ മണ്ണിനും മാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെയും പ്രതികരിച്ച് വളരാനും പിണ്ടിപ്പുഴുവിനെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്. അവയെപ്പറ്റി:
തേയില ചെടികൾക്ക് മികച്ച സംരക്ഷണം ആവശ്യമാണ്. കാലാവസ്ഥയിൽ ഇനിയും മാറ്റങ്ങൾ വരാനിരിക്കുന്നു
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വാതക പുറന്തള്ളൽ രേഖപ്പെടുത്തിയത്
കുതിച്ചുയര്‍ന്ന വിപണിയാണ് തിരിച്ചിറങ്ങിയത്. കര്‍ണാടകത്തിൽനിന്ന് ഉൾപ്പെടെ കുറഞ്ഞ വിലയിൽ കുരുമുളക് കേരളത്തിലെത്തിയത് വില ഇടിയാൻ കാരണമായി.
വ്യാവസായിക ആവശ്യത്തിനുള്ള മരച്ചീനികൃഷിയിൽ കിഴങ്ങിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ തൂക്കവും അതിലടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവും നോക്കിയാണ്
മേടച്ചൂടിന്റെ കാഠിന്യം ഏറുകയാണ്. വേനൽമഴയുടെ കുറവുമുണ്ട്. എന്നിരുന്നാലും കാർഷികവിളകളെ സംരക്ഷിച്ചേ മതിയാകൂ.
കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന 'കേര' (KERA) പദ്ധതിയുടെ ഭാഗമായി വിപുലമായ കാർഷിക പരിശീലനാവശ്യകതാ സർവേ (Training Needs Assessment Survey) സംസ്ഥാന വ്യാപകമായി ആരംഭിച്ചു.
ഉദ്പാദനക്കുറവിനൊപ്പംകവുങ്ങിൻ തോപ്പുകളിലെ രോഗബാധയുംവെല്ലുവിളിയാണ്.മഹാളിക്കൊപ്പം അടുത്തകാലത്ത് ഇലകരിച്ചിലാണ്വില്ലനായി മാറിയിരിക്കുന്നത്.കാലാവസ്ഥയിലെ മാറ്റങ്ങളും ഇതിന് കാരണമാവുന്നു.
ഇറാനും യു എസും ഒരേ പോലെ കയറ്റുമതി സാധ്യതകൾക്ക് പുറത്താവുന്ന സാഹചര്യമാവും.
ആധുനിക വള പ്രയോഗം പ്രോത്സാഹിപ്പിക്കുന്ന ഈ ഉൽപന്നത്തിന്റെ വിൽപ്പനയും ഓരോ വർഷവും പിന്നിലാവുന്നു. 2021 ഫെബ്രുവരിയിൽ ഉത്പാദനം ആരംഭിച്ചതിനുശേഷം 2.49 കോടി കുപ്പികൾ വിറ്റഴിക്കാതെ അവശേഷിക്കുന്നു
ചില്ലറ വില്പന ഏഴ് കടന്നു. നവംബർ ഒന്നിന് എഗ് കോഡിനേഷൻ കമ്മിറ്റി രേഖപ്പെടുത്തിയ ശരാശരി വില 5.40 രൂപയാണ്. 21 ആയപ്പോൾ ഇത് 6.10 ൽ എത്തി
നിലവിലെ ഖാരിഫ് മാർക്കറ്റിംഗ് സീസണിൽ നെല്ലിലെ അനുവദനീയമായ ഈർപ്പം 17 ശതമാനമാണ്. ഇതിൽനിന്ന് 22 ശതമാനമായി ഉയർത്താനായിരുന്നു ആവശ്യം. തുടർച്ചയായ മഴയും ഉയർന്ന ഈർപ്പവും കാരണം കർഷകർക്ക് നെല്ല് പൂർണ്ണമായും ഉണക്കാൻ പറ്റാതായ സാഹചര്യത്തിലായിരുന്നു ആവശ്യം.
കൊട്ടടയ്ക്കയുടെ വില ഉയരുന്നു. കഴിഞ്ഞ സീസണിൽ തളർച്ചയിലായിരുന്ന വിപണി ഉണർന്ന് വില 495-520 രൂപയിലെത്തി. മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളം വർധിച്ചു.
ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായാണ് നാലാം വർഷ ബിരുദ വിദ്യാർഥികൾ ഈ പഠനപ്രവർത്തനം നടത്തിയത്.
ഉഷ്ണമേഖല പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ പറ്റിയ ഈ വിളയ്ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. താപനില 20 മുതൽ 30 ഡിഗ്രി സെൽഷ്യസ്വരെയാണ് ചെടി വളർച്ചയ്ക്കും ഉൽപ്പാദനത്തിനും ഉത്തമം.