Monday 16, June 2025
English
E-paper
Trending Topics
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പിന്തുണയുമായി ഗസൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് പിന്തുണയറിയിച്ച സാഹിത്യകാർക്കെതിരായ പരാര്ശങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാർ രാഷ്ട്രീയം പറയാൻ പാടില്ലെന്ന് ചിലർ വാദിക്കുന്നത് ഉറച്ച
എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയുടെ തലയെടുപ്പ് കണ്ടില്ലെന്നു നടിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നിലമ്പൂരിൽ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു. അതിപ്രശസ്തരായ ധാരാളം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സഖാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ എന്റെ മാത്രം ഫോട്ടോ തിരഞ്ഞെടുത്തു സ്ഥാനമോഹിയാണ് എന്ന അർത്ഥത്തിൽ പോസ്റ്റുകൾ ഇട്ട് സൈബർ ആക്രമണത്തിന് വഴിയൊരുക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം എന്താണ് എന്ന് മനസ്സിലാക്കാൻ പ്രയാസമി
എന്തിന് തുടർഭരണം? നിലമ്പൂരിലെയും കേരളത്തിലെയും ജനങ്ങൾക്കു മുന്നിൽ വെയ്ക്കാൻ എൽഡിഎഫിന് വ്യക്തമായ ഉത്തരമുണ്ട്.
പി വി അൻവർ തന്നെ സ്വരാജിനൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
വാർത്ത തെറ്റാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇതു പ്രസിദ്ധീകരണത്തിന് നൽകുന്നതിനെ എന്തു തരത്തിലുള്ള മാധ്യമ പ്രവർത്തനം എന്നാണ് വിളിക്കേണ്ടതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ലോക ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭ ജനങ്ങളെ കേൾക്കാനും പറയാനും നാടാകെ സഞ്ചരിച്ചത്. യാത്രയുടെ തുടക്കം മുതൽ വിവാദമായിരുന്നു ചിലർ സൃഷ്ടിച്ചത്.
അങ്കണവാടി വർക്കർമാർക്ക് കേരള സർക്കാർ ഇപ്പോൾ ഒരു പാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതാണെന്നും വിജിലേഷ് കുറിച്ചു.
കേരളത്തിലെ സർക്കാരുകൾ നാല് വർഷം പൂർത്തിയാവുമ്പോൾ ഈ സതീശന് എന്ത് സംഭവിക്കുന്നു എന്നാലോചിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഉമ്മൻ ചാണ്ടി സർക്കാരിനെ നിശിതമായി വിമർശിക്കുന്ന സതീശന്റെ വീഡിയോയും കെ സി ജോസഫിന്റെ പ്രതികരണവും എല്ലാമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ തീവെട്ടിക്കൊള്ളയാണ് നടത്തുന്നത് എന്നുൾപ്പെടെ സതീശൻ അന്ന് പറഞ്ഞിരുന്നു.
ആർഎൽവി രാമകൃഷ്ണനും റാപ്പർ വേടനുമൊന്നിച്ചുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
ദേശീയപാത സർവെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുൻ വേങ്ങര എംഎൽഎ കെ എൻ എ ഖാദർ കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിന്റെ ചിത്രമാണ് വീണ്ടും ചർച്ചയായത്.
ആരെയാണ് കടിക്കേണ്ടതെന്ന് അറിയാതെ അവ നിൽക്കുന്നതും കണ്ടു. അവരെ നേരിടാൻ എന്റെ കയ്യിൽ ഹോക്കി സ്റ്റിക്കുണ്ട്. ഇവിടെയുള്ള എല്ലാ നായ സ്നേഹികൾക്കും ഞാൻ മുന്നറിയിപ്പ് നൽകുന്നു, അവയെ വീട്ടിലേക്ക് കൊണ്ടുപോകുക, അല്ലെങ്കിൽ എന്റെ ശക്തമായ കോപത്തിനിരയാവുക.
ചരിത്ര ബിംബങ്ങളെ ഇല്ലാതാക്കിയാൽ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിവധവുമെല്ലാം പുതിയ തലമുറ മറന്നു പോകുമെന്നാണ് അവരുടെ ധാരണയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ മൂന്ന് ദിവസങ്ങൾക്ക് ട്രക്ക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus