Saturday 15, November 2025
English
E-paper
Aksharamuttam
Trending Topics
സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡ്ഡിലാണ് നിർമാണ കേന്ദ്രം പ്രവർത്തിച്ചത്. ഇവിടെനിന്ന് വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും10 ലിറ്റർ ചാരായവും പിടികൂടി.
സ്കൂളിൽനിന്നോ കോളേജിൽനിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആർടിഒയെ അറിയിക്കണമെന്ന് ഓർമിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്.
അവസാന സെമസ്റ്റര്‍ ഫീസടയ്ക്കാൻ വഴിയില്ലാതെ ആശങ്കയിലായിരുന്നു ബംഗളൂരു മാനസ നഴ്സിങ് കോളേജ് ബിഎസ്സി വിദ്യാര്‍ഥിനി ആര്‍തി. ആശങ്ക അധികം നീണ്ടില്ല, ‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതിയിലൂടെ
ആറുമാസത്തിനിടെ പ്രതിദിനം കെഎസ്ആർടിസിയിൽ കൂടിയത് ഒരുലക്ഷംവരെ യാത്രക്കാർ. ഇതോടെ യാത്രക്കാരുടെ ആകെ എണ്ണം 20.5 ലക്ഷമായി ഉയർന്നു. 19.49 ലക്ഷത്തിൽനിന്നുമാണ് വർധന.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്, പ്രശ്നങ്ങളില്ലെന്ന് വരുത്താനുളള യുഡിഎഫ് ശ്രമം പാളി. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങൾ രൂക്ഷമായതോടെ പലയിടങ്ങളിലും അടിയുടെ പൂരം.
തെരഞ്ഞെടുപ്പ് കമീഷൻ ആസൂത്രണമില്ലാതെ തിടുക്കപ്പെട്ട് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ഉദ്യോഗസ്ഥർക്കുമേൽ കടുത്ത സമ്മർദമെന്ന് പരാതി. തെരഞ്ഞെടുപ്പ് കമീഷൻ
പാനൂരിനടുത്ത പാലത്തായിയിൽ നാലാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകൻ കുറ്റക്കാരൻ. തൃപ്രങ്ങോട്ടൂരിലെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജനെ
തൊഴിൽക്ഷമതയിലും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയിലും കേരളത്തിന് സുവർണ നേട്ടം. ഇന്ത്യ സ്കിൽസ് റിപ്പോർട്ട് (ഐഎസ്ആർ) 2026 അനുസരിച്ച് തൊഴിലന്വേഷകരുടെ വൈദഗ്ധ്യം,
ഭരണകൂടം കാടുകയറി വേട്ടയാടിയതാണ് അവരുടെ ജീവിതം. സങ്കടങ്ങൾ ഉള്ളിലൊതുക്കി അവർ കാടിനുള്ളിൽ കഴിഞ്ഞു. ഒടുവിൽ അവരുടെ സങ്കടങ്ങൾ കാടിറങ്ങി വന്നപ്പോൾ അത് ഹൃദയങ്ങളിൽ മുറിവേൽപ്പിച്ചു. ഏഷ്യയിലെ ഏക ഗോത്രവർഗമായ ചോലനായ്ക്കർ നായകനും
കൊച്ചിയുടെ ദുഷ്പേരായിരുന്നു ‘ബ്രഹ്മപുരം’. കോർപറേഷൻ ഭരണസമിതി സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ മാറ്റാനുറച്ച് ഇറങ്ങിയതോടെ അത് മാലിന്യസംസ്കരണത്തിന്റെ മഹാമാതൃകയായി
നഗരത്തെരുവുകളിലെയും നാട്ടിടവഴികളിലെയും മലീമസക്കോണുകൾ ഇപ്പോൾ കാണാനില്ല. നാടിന്റെ ശാപമായി വർഷങ്ങളായി കുന്നുകൂടിയ മാലിന്യമലകൾ മൈതാനങ്ങളും പാർക്കുകളും സംസ്കരണകേന്ദ്രങ്ങളുമായി മാറിയിരിക്കുന്നു. പുഴുക്കൾ മദിച്ചിരുന്ന മണ്ണിലിന്ന് പൂക്കൾ പിറക്കുന്നു
ഇക്കാണുന്ന കെട്ടിടത്തിന്റെ ഉയരത്തിൽ അന്ന് മാലിന്യമലയായിരുന്നു. ദുർഗന്ധം കാരണം ഇങ്ങോട്ട് വരാൻപോലും പറ്റിയിരുന്നില്ല. കൊതുകുശല്ല്യവും രോഗങ്ങളും. എന്നാലിപ്പോൾ അടിപൊളി സ്പോർട്സ് കോംപ്ലക്സ്.
ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ഇടമലക്കുടി ഷെഡ്ഡുകുടി ഉന്നതിയിലെ ശിവശക്തിയെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം
തലസ്ഥാനത്ത് ആർഎസ്എസ്–ബിജെപി ക്രിമിനലുകൾ ഗർഭിണിയെ ചവിട്ടിവീഴ്ത്തി. യുവതിയുടെ സഹോദരങ്ങളെ കുറുവടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. താടിയെല്ല് ഇടിച്ചുതകർത്തു.
മണ്ഡല– മകരവിളക്ക് ഉത്സവത്തിന് സജ്ജമായി ശബരിമല. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. മരക്കൂട്ടം മുതൽ സന്നിധാനം വരെ ചന്ദ്രാനന്ദൻ റോഡിൽ തീർഥാടകർക്ക് വിശ്രമിക്കാൻ ബെഞ്ചുകൾ സ്ഥാപിച്ചു.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories