Wednesday 02, September 2026
English
E-paper
Trending Topics
"അങ്ങ് വാന കോണില്‍', "കിളിയെ തത്ത കിളിയെ' ,"ഒറ്റയടി പാതയിലെ പാട്ട്' തുടങ്ങി റീൽസുകളിൽ ആവര്‍ത്തിക്കപ്പെടുന്ന ഈ തമിഴ്, മലയാളം പാട്ടുകളുടെയെല്ലാം പിന്നിലുള്ളത് തനി കോട്ടയംകാരനാണ്.
പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഗിരീഷ് എ ഡി യൂണിവേഴ്സിൽ നിന്നൊരു സിനിമ കൂടി തിയറ്ററിലെത്തി. ഭാവന സ്റ്റുഡിയോസ് നിർമിച്ച നിവിൻ പോളിയും മമ്മിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’.
മലയാളത്തിൽ വീണ്ടുമൊരു ഹൊറർ സിനിമ പ്രദർശനത്തിനെത്തി. നവാഗതനായ അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്ത അരൂപി. ബോളിവുഡ് താരം നേഹ
തോക്കുകൊണ്ട് വിറപ്പിച്ചും വാക്കുകൊണ്ട് ചിരിപ്പിച്ചും അഭിനയം കൊണ്ട് കണ്ണുനനയിച്ചും ‘ബാല’നിലൂടെ വൈറലായ താരം. തൃശൂരാണ് താമസമെങ്കിലും കോട്ടയം മുണ്ടക്കയം ചിറ്റടിയാണ്
കാലം കാത്തുവച്ചൊരു കഥയാണ് സന്തോഷിന് സിനിമ. സ്കൂളിലെ സ്റ്റേജിൽ കയറി മോണോആക്ട് അവതരിപ്പിച്ച കുട്ടിയിൽനിന്ന് സിനിമാനടനിലേക്കുള്ള വളർച്ച അത്തരമൊന്നായിരുന്നു.
തന്റെ ഒപ്പമുള്ളവരെക്കൂടി സിനിമയിലേക്ക് കൈപിടിക്കാനും അദ്ദേഹം വഴി കണ്ടെത്തുന്നുണ്ട്. അതിന്റെ സാക്ഷ്യമാണ് വാഴ. വിപിൻദാസ് സംസാരിക്കുന്നു.
മലയാളിക്ക് കുഞ്ചാക്കോ ബോബൻ എന്നത് നടന്റെ പേരുമാത്രമല്ല, ഒരു തലമുറയുടെ പ്രണയകാലസ്പന്ദനംകൂടിയാണ്. നായികയായി സ്വയം സങ്കൽപ്പിച്ച് കത്തുകളെഴുതിയവരും ഓരോ നോട്ടത്തിലും പ്രണയത്തിന്റെ ഭാഷ തിരഞ്ഞവരും അക്കാലത്ത് കുറവായിരുന്നില്ല. സുധിക്ക് മിനിയോട് തോന്നിയ ആ പഴയ ‘ഇഷ്ടം' ഇപ്പോഴും നമ്മളാരും മറന്നിട്ടില്ല.
പേരിലും പ്രകടനത്തിലുമെല്ലാം പുതുമ നിറച്ച് പെണ്ണും പൊറാട്ടും എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിയപ്പോൾ ആദ്യ സംവിധാന സംരംഭം വിജയമായതിന്റെ സന്തോഷത്തിലാണ് നടൻ രാജേഷ് മാധവൻ. 10 വർഷമായി സിനിമയുടെ പല മേഖലകളിലും രാജേഷുണ്ട്.
ആഖ്യാനത്തിലും ഘടനയിലും പുതിയ ഇടപെടൽ നടത്തിയാണ് കൃഷാന്ദ് മലയാളസിനിമയിലേക്ക് എത്തിയത്. ആദ്യസിനിമ ‘വൃത്താകൃതിയിലുള്ള ചതുരം’ ഐഎഫ്എഫ്ഐയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു.
നാല് വർഷം, നാല് സിനിമകൾ. ഒരു ചെറിയ സിനിമായാത്രയാണ് റൈനയുടേത്. എന്നാൽ, ആ യാത്രയിൽ റൈന ചെയ്തവയെല്ലാം തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങൾ.
25 വർഷമായി മലയാള ടെലിവിഷൻ മേഖലയിലെ നിറസാന്നിധ്യമാണ് അനീഷ് രവി.എല്ലാവരും സിനിമ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുമ്പോൾ, അനീഷ് തന്റെ പ്രവർത്തനമേഖല ടെലിവിഷനിൽ കൂടുതൽ ഉറപ്പിക്കുകയായിരുന്നു. പിന്നിട്ട കാലത്തെക്കുറിച്ച് അനീഷ് രവി സംസാരിക്കുന്നു.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം. തന്റെ സിനിമാസ്വപ്നങ്ങൾക്ക് ചിറകുമുളച്ചെന്ന് രാജേഷ് പുത്തൻപുരയിൽ കരുതി. എന്നാൽ, ജീവിതസാഹചര്യങ്ങൾ അനുകൂലമായില്ല. സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിച്ചു.
മറ്റു ത്രില്ലർ സിനിമകളിൽ പ്രേക്ഷകർ കണ്ടിട്ടുള്ളതുപോലെയുള്ള സസ്പെൻസുകളൊന്നും ഈ ചിത്രത്തിലില്ല. മുൻവിധികളില്ലാതെ പ്രേക്ഷകർ ചിത്രം കാണാൻ തിയറ്ററിൽ എത്തണമെന്നാണ് അഭ്യർഥന.
ഓരോ സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ വ്യത്യസ്തമാണ്. ചിലതിന് തയ്യാറെടുപ്പുകൾ വേണ്ടിവരില്ല. നേരെ ചെയ്യാൻ കഴിയുന്നതാണ്.
തിരുവനന്തപുരം നഗരത്തിലെ മേടയിൽ വീട്ടിൽ ഒരുക്കിയ സ്റ്റുഡിയോയിലിരുന്ന് കെ എസ് ഹരിശങ്കർ പറഞ്ഞുതുടങ്ങുന്നതുതന്നെ സംഗീതത്തിന്റെ പശ്ചാത്തലത്തോടെയാണ്.