Saturday 15, August 2026
English
E-paper
Trending Topics
സെൻട്രൽ ചെന്നൈ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ദമ്പതികൾ രജിസ്ട്രേഷൻ രേഖ സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിനു കൈമാറി.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായിമൂന്ന് പ്ലാറ്റൂണ്‍ റിസര്‍വ് പൊലീസിനെ ഹനൂരില്‍ വിന്യസിച്ചു.
തെലങ്കാനയിൽ ഓൺലൈൻ പലചരക്ക് വിതരണക്കാരായ ബ്ലിങ്കിറ്റിന്റെ രണ്ട് ഡെലിവറി ഏജന്റുകൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു.
വേദിയിൽ നിന്ന് താഴെയിറങ്ങിയ അലോക് കുമാർ വെള്ളം കുടിച്ച ശേഷം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
മുൻനിരയിൽ ഇരുന്നാണ് തൃഷ പരേഡ് കണ്ടത്. വിജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്ക്ക് തൃഷയും തിരിച്ച് സല്യൂട്ട് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
"നമ്മൾ പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് പുതിയ മന്ദിരവും നിർമ്മിച്ചു. എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ നിർമ്മിക്കാൻ നമുക്ക് സാധിക്കാത്തത്? കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ നമ്മൾ ഈ രാജ്യത്തിന്റെ ഭാവിയായി കരുതുന്നില്ലേ?"
പ്രളയത്തിൽ സൈനിക ക്യാമ്പിന്റെ അഞ്ചാം ഗ്രനേഡിയറിന്റെ രണ്ട് ഷെൽട്ടറുകൾ ഒന്നാകെ ഒഴുകിപ്പോയി
രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് സ്വാതന്ത്ര്യദിനത്തിൽ എല്ലാ വർഷവും എഐസിസി ആസ്ഥാനത്ത് പാടാറുള്ളത്. ഇത്തവണ രണ്ട് ഖണ്ഡങ്ങൾ കഴിഞ്ഞിട്ടും നിർത്താത്ത സാഹചര്യം വന്നപ്പോഴാണ് നിർത്താൻ ആവശ്യപ്പെട്ടത്
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ 51 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിയത്
ചൈനീസ് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതിക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാൽ ഇത് സർക്കാർ നിരസിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുൻപോട്ടു പോകുമെന്നാണ് വിദ്യാർഥികളുടെ നിലപാട്.
രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സമാധാനപരമായ വിപ്ലവം ആവശ്യമാണെന്നും വാങ്ചുക് പറഞ്ഞു
ക്യൂബൻ വിപ്ലവ നേതാവ് ഫിദൽ കാസ്ട്രോയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ചിത്രപ്രദർശനം.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 80ാം വാർഷികം ആഘോഷിക്കുന്ന അതേ ദിവസം തന്നെ കോക്രോച്ച് ജനതാ പാർടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.
നാലുപേരുടെയും മരണം വിഷവാതകം ശ്വസിച്ചാണെന്ന് പൊലീസ് പറഞ്ഞു. കിണറ്റിൽ വെച്ചു തന്നെ ശ്വാസം മുട്ടി നാലുപേരും മരണപ്പെട്ടു. മൃതദേഹങ്ങളാണ് പുറത്തെടുത്തത്.