Tuesday 18, November 2025
English
E-paper
Aksharamuttam
Trending Topics
സംസ്ഥാനത്തെ സ്കൂളുകളിൽ ഇൗ അധ്യയന വർഷത്തെ അർധ വാർഷിക പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കും. പത്ത് വരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ വി ടി ബൽറാം അനാവശ്യ ഇടപെടൽ നടത്തിയെന്നാരോപിച്ച് വി ടി ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഒ കെ ഫാറൂഖിന് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സീറ്റ് നൽകാഞ്ഞതിനെ തുടർന്നാണ് പൊട്ടിത്തെറി.
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ 26-ാം വാർഡിൽ സുലേഖ സ്ഥാനാർഥിയാകുമെന്നാണ് ആദ്യം കരുതിയത്.
കോഴിക്കോട് വടകരയില് കാറിടിച്ച് ഒമ്പതുവയസ്സുകാരി അബോധാവസ്ഥയിലായ സംഭവത്തിൽ കുട്ടിക്ക് 1കോടി 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു പുതിയ അതിഥി കൂടി. ചൊവ്വ രാവിലെയാണ് അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയത്.
ഡിസിസി അംഗം, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ അൻപതിലേറെ പേരാണ് രാജിവെച്ചിരിക്കുന്നത്. പ്രവർത്തകർ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് കൈമാറി.
മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് സംഘർഷത്തിലേക്ക് വഴിവെക്കുകയുമായിരുന്നു.
കോഴിക്കോട് വിർച്വൽ അറസ്റ്റിലൂടെ വയോധികനിൽ നിന്നും ഒരു കോടി 51 ലക്ഷം തട്ടിയെടുത്തതായി പരാതി.
തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിനുനേരെ കല്ലേറ്. ചൊവ്വാഴ്ച തുമ്പ പൗണ്ട്കടവിലാണ് സംഭവം.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കുമെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. വരിനിൽക്കുന്ന തീർഥാടകർക്ക് വെള്ളവും ലഘു ഭക്ഷണവും നൽകാൻ 200 പേരെ അധികമായി നിയമിക്കും.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറുന്നതിനിടെ അപകടത്തിൽപെട്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ മറ്റൊരാളുടെ കൈപിടിച്ച് ട്രെയിനകത്തേക്ക് കയറുന്നതിനിടെയാണ് സ്ത്രീ അപകടത്തിൽ പെടുന്നത്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിൻറെ വഴി മുടക്കി കാർ ഡ്രൈവർ. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്ന രോഗിയുമായി വട്ടപ്പാറ എസ്യുടി ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസിന് മുന്നിലാണ് തടസ്സമുണ്ടാക്കിയത്.കഴിഞ്ഞ ശനിയാഴ്ച പേരൂർകടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്.
സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിൽ കാണുന്ന വളർച്ച, താഴെ ഉള്ളവരോടുള്ള കരുതൽ, ഇതുകൊണ്ടാണ് കേരള വികസനത്തെ ലോകം മാതൃകയാക്കുന്നതെന്ന് മുരളി തുമ്മാരുകുടി
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Education & Career
From The Net
Technology
Features
Youth Plus
Others
Campus Stories