Tuesday 28, July 2026
English
E-paper
Trending Topics
കൈയാലകളും ചെറിയ റോഡുപണികളും ചെയ്തിരുന്ന ഒരു തൊഴിലാളി സഹകരണസംഘം ദേശീയപാതകളും വലിയ പാലങ്ങളും ഐടി പാർക്കുകളും വ്യവസായ പാർക്കുകളും നിർമിക്കുന്ന സ്ഥാപനമായി വളർന്നു.
മനസ്സിൽ ആർദ്രതയും കാല്പനികതയും ഉള്ളിടത്തോളം മറക്കാത്ത എത്രയോ ഗാനങ്ങൾ. ശ്രുതിയും താളവും ലയവുമുണ്ടെന്നും സരിഗമ പഠിക്കേണ്ടതില്ലെന്നും ഗുരു പറഞ്ഞത് സത്യമായി
പൊതുവേദിയിലും റെക്കോർഡിങ്ങിലും പാടില്ലെന്ന് ജാനകി പ്രഖ്യാപിച്ചത് 78-ാം വയസ്സിൽ. ‘വിവിധ ഭാഷയിൽ നിരവധി പാട്ട് പാടി. നിർത്താൻ സമയമായതായി തോന്നുന്നു’ എന്നും കൂട്ടിച്ചേർത്തു. സംഗീതത്തിന്റെ ആന്തരിക ബലത്തിലാണ് അവർ പാടിയത്; ശരീരബലത്തിലായിരുന്നില്ല
പാട്ടിന്റെ സാഹചര്യങ്ങളിലേക്ക് വളരെ പെട്ടെന്ന് ലയിച്ചുചേരുന്ന അപൂർവമായ ശ്രുതിശുദ്ധി ജാനകിക്കുണ്ടായിരുന്നു
പാട്ടിലൂടെ ഹൃദയം കൈമാറി ജാനകി. പ്രണയം, വിരഹം, ശോകം, ആനന്ദം എന്നീ വികാരങ്ങളുടെ ചക്രവാളസീമകളിൽ പോയി തൊട്ട ഗായിക
എസ് ജാനകി എന്ന ഗായികയും ഏതാണ്ട് ഇതുപോലൊരു സിദ്ധിവൈഭവത്തിലാണ് മറ്റുള്ള ഗായികമാരിൽനിന്ന് വഴിമാറി സിനിമാസംഗീതത്തിൽ സഞ്ചരിച്ചിട്ടുള്ളതെന്ന് പറയാം
തച്ചോളി ഒതേനനിലെ അഞ്ജനക്കണ്ണെഴുതി, ഭാർഗവി നിലയത്തിലെ വാസന്ത പഞ്ചമി നാളിൽ, പൊട്ടിത്തകർന്ന കിനാവുകൾ, കാട്ടുമല്ലികയിലെ താമരത്തോണിയിൽ, തറവാട്ടമ്മയിലെ ഒരു കൊച്ചു സ്വപ്നത്തിൻ, ഇരുട്ടിന്റെ ആത്മാവിലെ ഈറനുടുത്തുകൊണ്ടംബരം ചുറ്റുന്ന
ഏത് പ്രായത്തിലുള്ളവർക്കും ഹൃദയത്തോട് ചേർന്നു പോകുന്നവയാണ് ജാനകിയമ്മയുടെ പാട്ടുകൾ. കരളുരുകുന്ന വിരഹവും, മനസ്സ് കുളിർപ്പിക്കുന്ന പ്രണയവും, വാത്സല്യം തുളുമ്പുന്ന ലാളനയുമെല്ലാം ആ ശബ്ദത്തിൽ ഒരേപോലെ ഭദ്രമായിരുന്നു.
17 ഭാഷകളിലായി അരലക്ഷത്തോളം ഗാനങ്ങൾ പാടിയ എസ് ജാനകി, മലയാളികൾക്ക് വെറും പിന്നണിഗായികയായിരുന്നില്ല. പല തലമുറകളുടെയും ബാല്യവും പ്രണയവും വിരഹവും ഓർമ്മയും ചേർന്നുനിൽക്കുന്ന ശബ്ദമായിരുന്നു അവർ.
തമിഴ് സിനിമയിൽ ഭാഗ്യരാജിന്റെ വളർച്ച അത്ഭുതകരമായിരുന്നു. സംവിധായകനായുള്ള അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ തന്നെ, തിരക്കഥയിലെയും ആഖ്യാനത്തിലെയും വ്യത്യസ്തത കൊണ്ട് അദ്ദേഹം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് വലിയ സ്വപ്നങ്ങളുമായി ചെന്നൈയിലെത്തിയ കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന യുവാവ്, തമിഴ് സിനിമയുടെ ഗതിമാറ്റിയെഴുതിയത് അതിവേഗമായിരുന്നു.
ചടുലമായ നൃത്തച്ചുവടുകൾ, വിസ്മയിപ്പിക്കുന്ന ടൈമിങ്, ആസ്വാദകരുടെ സിരകൾ ത്രസിപ്പിക്കുന്ന സംഗീതം—വർഷങ്ങൾക്കിപ്പുറവും മൈക്കൽ ജാക്സൺ എന്ന മഹാപ്രതിഭ ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്.
2022ൽ ഖത്തർവേദിയായ ഫിഫ ലോകകപ്പ് ചരിത്രത്തിലെ 22-ാമത് പതിപ്പായിരുന്നു. ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെടുത്തി അർജന്റീന തങ്ങളുടെ മൂന്നാം കിരീടം ചൂടി.
അധോലോക നായകന്റെ ലാപ്ടോപ് മോഷ്ടിക്കുന്ന കള്ളൻ ‘മട്ടാഞ്ചേരി മമ്മദ്’. വിജി തമ്പി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ "സത്യമേവ ജയതേ' എന്ന സിനിമയിലെ
‘മിമിക്രി പഠിക്കാൻവേണ്ടി പദയാത്രയ്ക്കുപോയ ഏക മനുഷ്യൻ ഞാനായിരിക്കും’’ എന്നാണ് ഇതേക്കുറിച്ച് സലിംകുമാർ പറഞ്ഞത്.