Saturday 13, June 2026
English
E-paper
Trending Topics
2022ൽ ഖത്തർവേദിയായ ഫിഫ ലോകകപ്പ് ചരിത്രത്തിലെ 22-ാമത് പതിപ്പായിരുന്നു. ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെടുത്തി അർജന്റീന തങ്ങളുടെ മൂന്നാം കിരീടം ചൂടി.
അധോലോക നായകന്റെ ലാപ്ടോപ് മോഷ്ടിക്കുന്ന കള്ളൻ ‘മട്ടാഞ്ചേരി മമ്മദ്’. വിജി തമ്പി സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ "സത്യമേവ ജയതേ' എന്ന സിനിമയിലെ
‘മിമിക്രി പഠിക്കാൻവേണ്ടി പദയാത്രയ്ക്കുപോയ ഏക മനുഷ്യൻ ഞാനായിരിക്കും’’ എന്നാണ് ഇതേക്കുറിച്ച് സലിംകുമാർ പറഞ്ഞത്.
ഡിഗ്രിയെടുക്കുക എന്ന ലക്ഷ്യത്തോടെയല്ലല്ലോ ചേർന്നത്. അതുകൊണ്ട് ക്ലാസിൽ പോക്കില്ലായിരുന്നു. എങ്കിലും കോളേജിൽ മുടങ്ങില്ല
2018-ൽ റഷ്യയിൽ നടന്ന 21-ാമത് ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ വീഴ്ത്തി ഫ്രാൻസ് തങ്ങളുടെ രണ്ടാം കിരീടം ചൂടി.
ബ്രസീലിൽ അരങ്ങേറിയ 2014 ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരവും അവിസ്മരണീയവുമായ ടൂർണമെന്റുകളിലൊന്നായിരുന്നു.
ലോകമെമ്പാടുമുള്ള ആരാധകരെ തന്റെ പേരും മുഖവും ഓർമിപ്പിച്ച ഒരു റഫറിയുണ്ടായിരുന്നു, പിയർലൂയിജി കൊളീന
ലോകകപ്പിൽ ലയണൽ മെസി നയിക്കുന്ന അർജന്റീന, ആഫ്രിക്കൻ കരുത്തരായ അൾജീരിയ, കന്നി ലോകകപ്പിനെത്തുന്ന ജോർദാൻ എന്നിവർക്കൊപ്പമാണ് ഓസ്ട്രിയ ഗ്രൂപ്പ് ജെ യിൽ ഇടം നേടിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ടൂർണമെന്റിന് ആഫ്രിക്കൻ ഭൂഖണ്ഡം വേദിയായി. ദക്ഷിണ ആഫ്രിക്കയിലെ ഒന്പത് നഗരങ്ങളിലായാണ് 2010ലെ പത്തൊൻപതാം ലോകകപ്പ് മത്സരങ്ങൾ അരങ്ങേറിയത്.
മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ആറ് ഗോളുകൾക്ക് (6-0) തകർപ്പൻ വിജയം നേടി. കാംബിയാസോയുടെ ഗോളിന്റെ ഏറ്റവും വലിയ പ്രത്യേകത അത് പിറക്കുന്നതിന് മുൻപ് നടന്ന 25 പാസുകളാണ്.
മെസി- റൊണാൾഡോമാരുടെ ലോകകപ്പ് അരങ്ങേറ്റം, ഇറ്റലിയുടെ നാലാം കിരീടധാരണം, സിദാന്റെ കുപ്രസിദ്ധമായ ഹെഡ് ബട്ട് 2006ൽ ജർമനിയിൽ നടന്ന പതിനെട്ടാമത്തെ ഫിഫ ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ ഒന്നാക്കി മാറ്റി
ലോകകപ്പ് ആവേശം നുകരാൻ പ്രവാസികളായ ധാരാളം മലയാളികളും മറ്റു കേരളീയരും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന വിവിധ വേദികളിലേക്ക് പോകാൻ തയ്യാറെടുത്തു കഴിഞ്ഞു.
റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നീ മൂന്ന് ഇതിഹാസ താരങ്ങളുടെ മുന്നേറ്റനിരയായിരുന്നു ബ്രസീലിന്റെ പ്രധാന കരുത്ത്.
ഫ്രാൻസ് ആതിഥേയത്വം വഹിച്ച 1998-ലെ ലോകകപ്പിലാണ് ടീമുകളുടെ എണ്ണം 24-ൽ നിന്നും 32 ആയി ആദ്യമായി ഉയർത്തിയത്.
ഫുട്ബോൾ പ്രേമികളുടെ ഉള്ളുലച്ച ആന്ദ്രേസ് എസ്കോബാറിന്റെ കൊലപാതകം കൊണ്ടും ബ്രസീലിന്റെ ഐതിഹാസികമായ നാലാം കിരീട നേട്ടം കൊണ്ടും ചരിത്രത്തിൽ മായാതെ നിൽക്കുന്നു.