Wednesday 26, August 2026
English
E-paper
Trending Topics
കൂർക്കയുടെ പ്രത്യേക മണവും രുചിയുമാണ് ഇതിനെ മറ്റ് കിഴങ്ങുവർഗങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. കൂർക്കയ്ക്ക് ചീവക്കിഴങ്ങ്, ചൈനീസ് പൊട്ടാറ്റോ എന്നെല്ലാം പേരുണ്ട്.
ഒരു പശുവിന്റെ ഏറ്റവും നിർണായകമായ ഘട്ടമാണ് ജനിച്ചതിനുശേഷമുള്ള ആദ്യ ആറുമാസങ്ങൾ. ശരിയായ പരിപാലനവും ശാസ്ത്രീയ തീറ്റക്രമവും പാലിച്ചാൽ രണ്ടുമാസംകൊണ്ട് കിടാവിന്റെ ഭാരം ഇരട്ടിയാക്കാനാകും.
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുകയാണ്. ഇത് വനങ്ങളിൽമാത്രം ഒതുങ്ങുന്നില്ല. നഗരങ്ങൾക്കും മറ്റ് ജനവാസ കേന്ദ്രങ്ങൾക്കും ഭീഷണിയായി മാറുകയാണ്. വീടുകളടക്കം നിരവധി കെട്ടിടങ്ങൾ കത്തിനശിച്ചു.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള തന്റെ ആദ്യദൗത്യത്തിനായി പുറപ്പെട്ട അനിൽ മേനോൻകൂടി ഈ നിരയിൽ ചേരുന്നതോടെ, ഇന്ത്യൻ വംശജരായ ബഹിരാകാശയാത്രികരുടെ എണ്ണം ഏഴായി.
നക്ഷത്രത്തിന് ചുറ്റും കറങ്ങി സ്വയം ‘റോസ്റ്റാ’കുന്ന ഒരു ഭീമൻ ഗ്രഹത്തിന്റെ വിശേഷങ്ങൾ ശാസ്ത്രലോകം ചർച്ച ചെയ്യുകയാണ്.നക്ഷത്രത്തിന് ചുറ്റും കറങ്ങി സ്വയം ‘റോസ്റ്റാ’കുന്ന ഒരു ഭീമൻ ഗ്രഹത്തിന്റെ വിശേഷങ്ങൾ ശാസ്ത്രലോകം ചർച്ച ചെയ്യുകയാണ്.
പത്ത് കോടി കിലോമീറ്ററിനപ്പുറം ഭ്രമണം ചെയ്യുന്ന ഇരട്ടത്തലയൻ ഛിന്ന ഗ്രഹം. പേര് ടൊറിഫ്യൂൺ(Asteroid Torifune)
സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂകമ്പത്തിന് (Seismic Doublet) സാക്ഷ്യംവഹിച്ച വെനസ്വേലയിൽ ആയിരങ്ങൾക്കാണ് ജീവഹാനി ഉണ്ടായത്.
ഇവ സ്രവിക്കുന്ന "ഹണി ഡ്യൂ' എന്ന ഒട്ടിപ്പിടിക്കുന്ന ദ്രാവകങ്ങളിലാണ് വായുവിലൂടെ കരിമ്പൂപ്പ് രോഗകാരികളായ ഫംഗസുകൾ വ്യാപിക്കുന്നത്. ഇത് പിന്നീട് കറുത്ത പാടായി മാറും. വേനൽക്കാലത്താണ് രോഗതീവ്രത കൂടുന്നത്.
ഇംഗ്ലീഷ് വാനനിരീക്ഷകൻ റിച്ചാർഡ് കാരിങ്ടൺ തന്റെ വാനനിരീക്ഷണാലയത്തിൽ സൂര്യനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൺസ്പോട്ടുകളുള്ള സമയമാണ്. പെട്ടെന്നാണ് അദ്ദേഹം അത് ശ്രദ്ധിക്കുന്നത്.
ലോകത്ത് 56,000 മുതൽ ഒരുലക്ഷ-ത്തിലധികംവരെ കൂണിനങ്ങളുള്ളതായി കണക്കാക്കുന്നു. ഇവയിൽ നൂറുകണക്കിന് ഇനങ്ങൾ വിഷമുള്ളവയാണ്.
മൃഗങ്ങളിൽ രോഗബാധ അപൂർവമാണെങ്കിലും കുരങ്ങുകൾ, ചിമ്പാൻസികൾ, ഗൊറില്ലകൾ, ബാബൂണുകൾ തുടങ്ങിയ വയിലും ചിലപ്പോൾ നായകൾ, പൂച്ചകൾ, മറ്റ് വന്യമൃഗങ്ങൾ എന്നിവയിലും കണ്ടെത്തിയിട്ടുണ്ട്.
മധ്യആഫ്രിക്കയിൽ വീണ്ടുമുണ്ടായ എബോള വൈറസ് വ്യാപനം ലോകാരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തുകയാണ്.
സാധാരണ രീതിയിൽ വിത്തുകമ്പുകൾ മുറിച്ചെടുക്കുമ്പോൾ ഒരു തണ്ടിൽനിന്ന് ശരാശരി പത്ത് വിത്തുതണ്ടുകൾ മാത്രമാണ് ലഭിക്കുക. മിനിസെറ്റ് രീതിയിലൂടെ 30 മുതൽ 60 വരെ വിത്തുതണ്ടുകൾ തയ്യാറാക്കാം.
വൃഷണങ്ങളിൽ വേദനയില്ലാതെ കാണപ്പെടുന്ന ചെറിയ തടിപ്പുകൾ അല്ലെങ്കിൽ മുഴകൾ, വൃഷണസഞ്ചിയിൽ അനുഭവപ്പെടുന്ന ഭാരം, വലിപ്പത്തിലോ ആകൃതിയിലോ പെട്ടെന്നുണ്ടാകുന്ന മാറ്റം, അടിവയറ്റിൽ വിട്ടുവിട്ട് അനുഭവപ്പെടുന്ന വേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.
ഏതാണ്ട് 10-–12 അടി ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷമാണ് ലോങ്ങൻ. വർഷത്തിൽ 2-–3 തവണയെങ്കിലും കായ്ക്കും. പഴങ്ങൾ ഒരേ നിറക്കാരല്ല. വെളുപ്പും ചുവപ്പും തവിട്ടും നിറങ്ങളുള്ള പുറന്തോടുള്ള പഴങ്ങളുമുണ്ട്