Thursday 02, July 2026
English
E-paper
Trending Topics
ഇവ സ്രവിക്കുന്ന "ഹണി ഡ്യൂ' എന്ന ഒട്ടിപ്പിടിക്കുന്ന ദ്രാവകങ്ങളിലാണ് വായുവിലൂടെ കരിമ്പൂപ്പ് രോഗകാരികളായ ഫംഗസുകൾ വ്യാപിക്കുന്നത്. ഇത് പിന്നീട് കറുത്ത പാടായി മാറും. വേനൽക്കാലത്താണ് രോഗതീവ്രത കൂടുന്നത്.
ഇംഗ്ലീഷ് വാനനിരീക്ഷകൻ റിച്ചാർഡ് കാരിങ്ടൺ തന്റെ വാനനിരീക്ഷണാലയത്തിൽ സൂര്യനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സൺസ്പോട്ടുകളുള്ള സമയമാണ്. പെട്ടെന്നാണ് അദ്ദേഹം അത് ശ്രദ്ധിക്കുന്നത്.
ലോകത്ത് 56,000 മുതൽ ഒരുലക്ഷ-ത്തിലധികംവരെ കൂണിനങ്ങളുള്ളതായി കണക്കാക്കുന്നു. ഇവയിൽ നൂറുകണക്കിന് ഇനങ്ങൾ വിഷമുള്ളവയാണ്.
മൃഗങ്ങളിൽ രോഗബാധ അപൂർവമാണെങ്കിലും കുരങ്ങുകൾ, ചിമ്പാൻസികൾ, ഗൊറില്ലകൾ, ബാബൂണുകൾ തുടങ്ങിയ വയിലും ചിലപ്പോൾ നായകൾ, പൂച്ചകൾ, മറ്റ് വന്യമൃഗങ്ങൾ എന്നിവയിലും കണ്ടെത്തിയിട്ടുണ്ട്.
മധ്യആഫ്രിക്കയിൽ വീണ്ടുമുണ്ടായ എബോള വൈറസ് വ്യാപനം ലോകാരോഗ്യരംഗത്തെ ആശങ്കയിലാഴ്ത്തുകയാണ്.
സാധാരണ രീതിയിൽ വിത്തുകമ്പുകൾ മുറിച്ചെടുക്കുമ്പോൾ ഒരു തണ്ടിൽനിന്ന് ശരാശരി പത്ത് വിത്തുതണ്ടുകൾ മാത്രമാണ് ലഭിക്കുക. മിനിസെറ്റ് രീതിയിലൂടെ 30 മുതൽ 60 വരെ വിത്തുതണ്ടുകൾ തയ്യാറാക്കാം.
വൃഷണങ്ങളിൽ വേദനയില്ലാതെ കാണപ്പെടുന്ന ചെറിയ തടിപ്പുകൾ അല്ലെങ്കിൽ മുഴകൾ, വൃഷണസഞ്ചിയിൽ അനുഭവപ്പെടുന്ന ഭാരം, വലിപ്പത്തിലോ ആകൃതിയിലോ പെട്ടെന്നുണ്ടാകുന്ന മാറ്റം, അടിവയറ്റിൽ വിട്ടുവിട്ട് അനുഭവപ്പെടുന്ന വേദന തുടങ്ങിയവ ലക്ഷണങ്ങളാണ്.
ഏതാണ്ട് 10-–12 അടി ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷമാണ് ലോങ്ങൻ. വർഷത്തിൽ 2-–3 തവണയെങ്കിലും കായ്ക്കും. പഴങ്ങൾ ഒരേ നിറക്കാരല്ല. വെളുപ്പും ചുവപ്പും തവിട്ടും നിറങ്ങളുള്ള പുറന്തോടുള്ള പഴങ്ങളുമുണ്ട്
സാധാരണയായി അതിസൂക്ഷ്മ ക്വാണ്ടംതലങ്ങളിൽമാത്രം ദൃശ്യമാകാറുള്ള ഇത്തരം പ്രതിഭാസങ്ങളെ നഗ്നനേത്രങ്ങൾകൊണ്ട് നേരിട്ട് കാണാൻ സാധിക്കുന്ന രീതിയിൽ ഒരു ലബോറട്ടറി അന്തരീക്ഷത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇൗ പരീക്ഷണത്തിന്റെ പ്രത്യേകത.
അറ്റ്ലാന്റിക് സമുദ്രത്തിൽ അർജന്റീനയിൽനിന്ന് കേപ് വെർഡെയിലേക്ക് യാത്ര പോയ ‘എംവി ഹോൻഡിയസ്' എന്ന പോളാർ ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാന്റ വൈറസ് ബാധ ആഗോളതലത്തിൽ ആരോഗ്യ ആശങ്കയായി മാറിയിരിക്കുകയാണ്.
അടുക്കളത്തോട്ടത്തിലെ ചില ദീർഘകാല പച്ചക്കറി ഇനങ്ങളെപ്പറ്റി
പാമ്പുകൾ പൊതുവിൽ ആക്രമണസ്വഭാവമുള്ളവയല്ല. പ്രകോപനമെന്ന് തോന്നുമ്പോഴാണ് അവ കടിക്കുന്നത്. ചലനങ്ങളും പാമ്പുകളെ പ്രകോപിപ്പിക്കാറുണ്ട്.
കൊലക്കേസുകളിൽ കുറ്റവാളി ആരെന്ന് കണ്ടെത്തുന്നതിനും മൃതദേഹം തിരിച്ചറിയാനും പിതൃത്വം, മാതൃത്വം എന്നിവ ഉറപ്പിക്കാനും ഇന്ന് അവസാനവാക്കാണ് ഡിഎൻഎ ടെസ്റ്റുകൾ
യൂറോപ്പിലെ ലാർജ് ഹാഡ്രോൺ കൊളൈഡറിലും അമേരിക്കയിലെ ഫെർമിലാബിലും നടന്നുവരുന്ന കണികാപരീക്ഷണങ്ങൾ സൂക്ഷ്മപ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകൾ പരിഷ്കരിക്കാൻ സമയമായി എന്ന സൂചന നൽകുന്നു.
ഭൂഗർഭ ഗുഹകളിലും വെള്ളച്ചാട്ടങ്ങളുടെ അടിയിലുമുള്ള സ്ഥലത്ത് ജീവിക്കുന്ന ജീവികൾക്ക് ചില പ്രത്യേക സവിശേഷതകളാണുള്ളത്.