Monday 01, December 2025
English
E-paper
Aksharamuttam
Trending Topics
സംസ്ഥാനം രൂപീകൃതമായതിനുശേഷം ഇരുനൂറോളം പേർ പങ്കെടുത്ത ഒരു കലാമത്സരം എന്ന നിലയിലായിരുന്നു തുടക്കം. ഇപ്പോൾ അത് പതിനാലായിരത്തോളം പ്രതിഭകൾ പങ്കെടുക്കുന്ന മഹാകലാസംഗമമായി വളർന്നു.
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായി അധഃപതിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ നൽകിയ വാർത്തകളും വിശകലനങ്ങളും.
ആരാധനാലയങ്ങളിൽ ഉടുപ്പൂരിയേ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനയ്ക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ്പാരമ്പര്യം ഉയർത്തിപ്പിടിച്ചുതന്നെ നിർദേശമായി സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാകാൻ സാധ്യതയുണ്ട്.
എന്റെ ജീവിതകഥ’യിൽ മന്നത്തിനെ എ കെ ജി അനുസ്മരിക്കുന്നുണ്ട്. "ഗുരുവായൂർ സത്യഗ്രഹ സമരത്തിന് പിന്തുണയായി പൊന്നാനി താലൂക്കിൽ സവർണ ജനവിഭാഗങ്ങളിൽ നടത്തിയ ഹിതപരിശോധനയുൾപ്പെടെയുള്ള പ്രചാരണയോഗങ്ങളിൽ മന്നത്ത് പത്മനാഭൻ നടത്തിയ പ്രസംഗങ്ങൾ ജനങ്ങളെ ആകർഷിച്ചതായി’ എ കെ ജി എഴുതി
കേരളത്തിലെ സസ്യ ജൈവവൈവിധ്യ പഠനത്തിന് നൽകിയ സംഭാവനകളുടെ പേരിലാകും ഡോ. കെ എസ് മണിലാൽ എക്കാലവും സ്മരിക്കപ്പെടുക.
ഗവേഷണത്തിലുള്ള ഡോ. കെ എസ് മണിലാലിന്റെ താൽപ്പര്യം എന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ഗവേഷണ വിദ്യാർഥികൾക്ക് ഏറ്റവും നല്ല മാർഗദർശിയാകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു
നവകേരള സ്വപ്നത്തിന്റെ ചിറകുവിരിച്ച് സുപ്രധാന പദ്ധതികൾ നാടിനുസമർപ്പിക്കുന്ന വർഷമാകും 2025.
ആഗോള തെരഞ്ഞെടുപ്പ് വർഷമായിരുന്നു 2024, ഒപ്പം പ്രധാനപ്പെട്ട 2 രാഷ്ട്രീയ അട്ടിമറികളുടെയും
പല ദേശങ്ങളിൽ, രാജ്യങ്ങളിൽ, യുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും പലായനത്തിന്റെയും രക്തനദികൾ ഒഴുകിയ വർഷമാണ് കടന്നുപോകുന്നത്. പലസ്തീനിൽ
മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ നൽകിയാണ് 2024 കടന്നുപോയത്. ഒടുവിൽ വർഷാന്ത്യത്തിൽ
സിപിഐ എം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ സീതാറാം യെച്ചൂരി (72). 2015 ഏപ്രിൽമുതൽ
ബാബ്റി മസ്ജിദ് തകർത്തയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ നടത്തി മോദി.
ഭാഷയിൽ പുതിയ വാക്കുകൾ കടന്നുവരുന്നതിന്റെ വേഗം വല്ലാതെ കൂടിയിട്ടുണ്ട്, ഈ സമൂഹമാധ്യമകാലത്ത്. മുമ്പ് വർത്തമാനപത്രങ്ങൾ പറഞ്ഞുപറഞ്ഞ് തഴമ്പിച്ച വാക്കുകൾ, പതിയെ സംസാരഭാഷയിലേക്കും
2024ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രധാന സംഭവം ജൂലൈയിൽ വയനാട് ജില്ലയിലെ ചില ഗ്രാമങ്ങളിലുണ്ടായ ഉരുൾപൊട്ടൽതന്നെയാണ്. കേരളത്തിൽ അതിലോലമായ പരിസ്ഥിതിയാണ് നിലനിൽക്കുന്നത് എന്നതാണ് ആ സംഭവം നമ്മെ ഓർമിപ്പിക്കുന്നത്
ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് ; ലക്ഷ്യം ഭരണഘടന തകർക്കൽ - എം വി ഗോവിന്ദൻ എഴുതുന്നു
Subscribe to our newsletter
Quick Links
News
Politics