Sunday 19, July 2026
English
E-paper
Trending Topics
മലയാള സാഹിത്യചരിത്രത്തിൽ ഭാവുകത്വ വിപ്ലവത്തിന് വഴിതെളിച്ച അതുല്യ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ രചനകൾ ഭാവനാലോകത്തിനപ്പുറം യാഥാർഥ്യത്തിന്റെ ഏകാന്തമായ ദ്വീപുകളാണ്.
ഇന്ത്യൻ സംഗീതവ്യവസായത്തിൽ പാട്ടുകാർ, ഗാനരചയിതാക്കൾ, നിർമാതാക്കൾ, എക്സിക്യൂട്ടീവുകൾ എന്നീ നിലകളിൽ സ്ത്രീകൾ മുൻകാലങ്ങളിലും അടയാളമിട്ടിട്ടുണ്ട്. എങ്കിലും ചരിത്രപരമായി അവരുടെ സംഭാവനകൾ അരികുവൽക്കരിക്കപ്പെട്ടവയായിരുന്നു.
എം കെ ഗോപിനാഥൻ നായർ. ജന്മനക്ഷത്രം വിശാഖം. കലണ്ടറിലാകട്ടെ വൈശാഖം. അങ്ങനെ വൈശാഖൻ എന്ന് സ്വയം പേര് കുറിച്ചയാൾ. മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈശാഖന് ജൂൺ 27ന് 87 വയസ്സാകുന്നു. മലയാള ചെറുകഥയിലും കേരളത്തിന്റെ സാംസ്കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരൻ.
ആട്ടക്കഥയ്ക്ക് പുതിയ ഭാവുകത്വം ചമച്ച് വിപ്ലവകരമാക്കിത്തീർത്ത ഡോ. സദനം കെ ഹരികുമാർ 24 ആട്ടക്കഥകളാണ് തനതുശൈലിയിൽ എഴുതി അവതരിപ്പിച്ച് കഥകളിയുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ മാറ്റിത്തീർക്കുന്നത്.
1890-കളിൽ രാജാ രവിവർമ്മയുടെ സർഗ്ഗജീവിതത്തിന്റെ ഔന്നത്യത്തിൽ വരച്ച ചിത്രമാണ്
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ശിൽപങ്ങളാണെന്ന് ഗവേഷണത്തിൽ തെളിഞ്ഞതോടെയാണ് തീരുമാനം.
തിരുവനന്തപുരം നഗരത്തിന്റെ ചരിത്രഹൃദയമായ പത്മനാഭസ്വാമി ക്ഷേത്രത്തിനുസമീപം, കാലത്തിന്റെ ഒഴുക്കിനെ നിശ്ശബ്ദമായി നോക്കിനിൽക്കുന്ന പൈതൃകസ്മാരകമാണ് കരിവേലപ്പുരമാളിക.
ഷാജു വി. വി. യുടെ സൊമാറ്റോ ഡെലിവറി ബോയ് എന്ന കവിതാസമാഹാരം മലയാളകവിത പിന്തുടർന്നുവരുന്ന ശീലങ്ങളെ അടിമുടി പുതുക്കാൻ കഴിയുന്ന മട്ടിൽ വിധ്വംസകമായ ഭാവനയും ഭാഷയും ഉൾവഹിക്കുന്നു.
ഇംഗ്ലണ്ടിലെ ജനങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുന്നതിനാണ് വർഷംതോറുമുള്ള മത്സരം
കോഴിക്കോട് നഗരത്തിന്റെ കലാ-സാംസ്കാരിക ഭൂപടത്തിലേക്ക് പുതിയൊരു അധ്യായം കൂട്ടിച്ചേർത്ത് 'ആത്മ ആർട്ട് ഗ്യാലറി' പ്രവർത്തനമാരംഭിക്കുന്നു. ആത്മ ഗ്ലോബൽ ആർട് മൂവ്മെന്റിന്റെ ഭാഗമായി 20ന് രാവിലെ 10:30-ന് ഗ്യാലറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
ഇതുവരെ കാണാത്ത ഒരു പ്രദർശനമാണ് ഒരുങ്ങുന്നത്. മുഹമ്മദ് എ, ഫോട്ടോഗ്രാഫിയിലും ഛായാഗ്രഹണത്തിലും രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള ഫൈൻ ആർട്സ് ബിരുദധാരിയാണ്.
ദിവസവും ലക്ഷക്കണക്കിന് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്ന യൂട്യൂബിൽ കഴിഞ്ഞദിവസം ഒരുസംഘം കലാകാർ കൂടിച്ചേർന്ന് മൂന്നുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിച്ചു. ലോകത്തിന്റെ നോവായി മാറിയ ഗാസയ്ക്കുള്ള ഐക്യദാർഢ്യമായ ചെറു അനിമേഷൻ വീഡിയോകളായിരുന്നു അത്. ലോകമെമ്പാടുമുള്ള അനിമേറ്റർമാർ, അനിമേഷൻ വിദ്യാർഥികൾ, സ്റ്റുഡിയോകൾ ഇങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് അവർ പൊരുതുന്ന ഗാസയ്ക്കുവേണ്ടി ഒത്തുചേർന്നു.
ഏപ്രന്‍ അണിഞ്ഞ് ബ്രഷും പെയിന്റും നിരത്തിവച്ച് എട്ടടി ഉയരമുള്ള ക്യാൻവാസില്‍ വർണവിസ്മയം തീർക്കുന്ന എൺപത്താറുകാരൻ എനിക്കെന്നും വിസ്മയമായിരുന്നു. മാസങ്ങൾ നീളുന്ന ചിത്രരചനയിൽ മുഴുകിയിരുന്ന അദ്ദേഹം വരച്ചുവച്ച പ്രകാശമാനമായ നിറങ്ങളും സങ്കീർണമായ രൂപകൽപ്പനകളും പകരം വയ്ക്കാനില്ലാത്തവയാണ്.
1968 മുതൽ കലാമണ്ഡലം കൂടിയാട്ട സംഘത്തിൽ അംഗമായി. കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ട ബാച്ചിലെ രണ്ടു വിദ്യാർഥികളിൽ ഒരാളാണ് ശിവൻ നമ്പൂതിരി
തിരുവനന്തപുരം ഫൈനാർട്സ് കോളിജ് പിജി വിദ്യാർഥികളുടെ കലാ പ്രദർശനം. ആഗസ്ത് മൂന്ന് വരെ തുടരുന്ന പ്രദർശനം രാവിലെ 10 മുതൽ രാത്രി എട്ട് മണിവരെ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമുണ്ട്.