Wednesday 02, September 2026
English
E-paper
Trending Topics
നമുക്കുചുറ്റും കാണുന്ന വസ്തുക്കൾക്കൊക്കെ ഓരോ ആകൃതിയുണ്ടല്ലോ. എന്നാൽ ഇലക്ട്രോണിന്റെ ആകൃതി എന്താണ്. ഇലക്ട്രോണിന്റെ ആകൃതി തിരിച്ചറിയാനുള്ള ഗവേഷണത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ് മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകർ
വിമാനയാത്രയിലെ പ്രക്ഷുബ്ധതയെ (Turbulence) സാധാരണയായി ഇടിമിന്നൽ മേഘങ്ങളുമായോ ശക്തമായ മഴയുമായോ ബന്ധപ്പെടുത്തി കാണാറുണ്ട്.
കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം, വൻതോതിലുള്ള വനനശീകരണം, ആധുനിക കൃഷിരീതികൾ എന്നിവ അന്തരീക്ഷത്തിലേക്ക് വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാൻ കാരണമാകുന്നു.
ശാസ്ത്രത്തിന് സമ്മാനിച്ച തന്റെ സമവാക്യം യുദ്ധത്തിന്റെ അടുക്കളയിലെത്തിച്ചതിൽ ദുഃഖിതനാണെന്ന് ഐൻസ്റ്റീൻ ‘മിലാനിലെ ചെറിയ മുറിയിലാണ് ലിയോനാർഡോ ഡാവിഞ്ചിയെ കണ്ടത്.
2025 വർഷം ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങളുടെ വർഷമായിരുന്നു. നിർമ്മിത ബുദ്ധി (എ ഐ) മുതൽ ബഹിരാകാശ ഗവേഷണം വരെ നീളുന്ന വിവിധ മേഖലകളിൽ മനുഷ്യൻ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട 10 ശാസ്ത്രീയ നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഈ കുറിപ്പിലൂടെ ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഏറ്റവും ജനപങ്കാളിത്തമുള്ളതും കൂടുതൽ നീണ്ടുനിൽക്കുന്നതുമായ പരിപാടി ഇന്ത്യയിലെ കേരളത്തിൽ നടക്കുന്ന ക്വാണ്ടം സെഞ്ചുറി എക്സിബിഷനാണെന്ന് യുനെസ്കോ
ആഫ്രിക്കൻ വനാന്തരങ്ങളിൽ താമസിച്ച് ചിമ്പാൻസികളെ പഠിക്കാൻ ഒരു ഇംഗ്ലീഷ് യുവതി തയ്യാറാവുക, 43 വർഷങ്ങളോളം ആ പഠനം തുടർന്നുപോവുക, ഇതൊക്കെ അവിശ്വസനീയമായിത്തോന്നും. ജെയിൻ ഗുഡാളിനെ (Jane Goodall) ശാസ്ത്രലോകത്തിലെ അത്ഭുതമാക്കുന്നത് അവർ കാണിക്കുന്ന കാപട്യമില്ലാത്ത പ്രകൃതിസ്നേഹമാണ്.
ടാൻസാനിയയിലെ ഗോംബെ സ്ട്രീം റിസർവിൽ ചിമ്പാൻസികൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്ന ജെയ്ൻ ഗുഡാളിന്റെ പ്രശസ്തമായ കണ്ടെത്തൽ പിന്നീട് മനുഷ്യനുമപ്പുറം ജീവികൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവുണ്ടെന്ന കണ്ടെത്തലിലേക്ക് വഴിതെളിച്ചു.
ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ഏറ്റവും ആധുനികമായ റോവറാണ് നാസയുടെ പേഴ്സെവെറൻസ്. അത് ശേഖരിച്ച ഒരു ചൊവ്വാസാമ്പിളിൽ നടത്തിയ പഠനം, ചൊവ്വയിൽ ഒരിക്കൽ ജീവനുണ്ടായിരുന്നു എന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ഉൽക്കകൾ ഭൂമിയിൽ വന്നുപതിക്കുന്നത് അത്രയ്ക്ക് അപൂർവമല്ല. പക്ഷേ ഭൂപ്രദേശത്ത് പതിക്കുന്നത് വിരളമാണെന്ന് പറയാം.
കെ2–-18 ബി (K2–-18b) എന്ന ‘സൂപ്പർ- ഭൂമി’യിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ് ശാസ്ത്രലോകം ഇപ്പോൾ ചർച്ചചെയ്യുന്നത്.
ജപ്പാനിലെ നൻകായ് (Nankai) പ്രദേശത്ത് വിനാശകരമായ ഭൂകമ്പം ഉണ്ടാകുമെന്നും സുനാമികൾ സൃഷ്ടിക്കുമെന്നും അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു
വ്യാഴത്തിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണബലത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന ട്രോജൻ ഛിന്നഗ്രഹത്തെ ലൂസി ബഹിരാകാശ പേടകം അടുത്തറിഞ്ഞു.
ആരോഗ്യ സംരക്ഷണ രംഗത്തെ ഒരു നിർണായക മുന്നേറ്റമാണ് ഗൂഗിളിന്റെ ഡീപ് മൈൻഡ് വികസിപ്പിച്ചെടുത്ത ആൽഫാ ഫോൾഡ് എന്ന നിർമിത ബുദ്ധി (AI) ഉപകരണം.
പ്രകാശം കണികകൾ ആണെന്നും അല്ല തരംഗങ്ങൾ ആണെന്നും അതുമല്ല രണ്ടും ചേർന്നതാണെന്നുമുള്ള നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. വൈദ്യുത കാന്തിക മണ്ഡലങ്ങളുടെ സംയോജിത രൂപമായും ഊർജത്തിന്റെ പാക്കറ്റുകളായുമൊക്കെ (ഫോട്ടോണുകൾ) പ്രകാശത്തെ വിവക്ഷിക്കാം. പ്രകാശം ഉണ്ടാകുന്നതെങ്ങനെ? പിന്നീട് അതിന് എന്ത് സംഭവിക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്താൻ ഇത്തരം സിദ്ധാന്തങ്ങൾ അനിവാര്യമാണ്.