Monday 01, December 2025
English
E-paper
Aksharamuttam
Trending Topics
ആഫ്രിക്കൻ വനാന്തരങ്ങളിൽ താമസിച്ച് ചിമ്പാൻസികളെ പഠിക്കാൻ ഒരു ഇംഗ്ലീഷ് യുവതി തയ്യാറാവുക, 43 വർഷങ്ങളോളം ആ പഠനം തുടർന്നുപോവുക, ഇതൊക്കെ അവിശ്വസനീയമായിത്തോന്നും. ജെയിൻ ഗുഡാളിനെ (Jane Goodall) ശാസ്ത്രലോകത്തിലെ അത്ഭുതമാക്കുന്നത് അവർ കാണിക്കുന്ന കാപട്യമില്ലാത്ത പ്രകൃതിസ്നേഹമാണ്.
ടാൻസാനിയയിലെ ഗോംബെ സ്ട്രീം റിസർവിൽ ചിമ്പാൻസികൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്ന ജെയ്ൻ ഗുഡാളിന്റെ പ്രശസ്തമായ കണ്ടെത്തൽ പിന്നീട് മനുഷ്യനുമപ്പുറം ജീവികൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവുണ്ടെന്ന കണ്ടെത്തലിലേക്ക് വഴിതെളിച്ചു.
ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ഏറ്റവും ആധുനികമായ റോവറാണ് നാസയുടെ പേഴ്സെവെറൻസ്. അത് ശേഖരിച്ച ഒരു ചൊവ്വാസാമ്പിളിൽ നടത്തിയ പഠനം, ചൊവ്വയിൽ ഒരിക്കൽ ജീവനുണ്ടായിരുന്നു എന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
ഉൽക്കകൾ ഭൂമിയിൽ വന്നുപതിക്കുന്നത് അത്രയ്ക്ക് അപൂർവമല്ല. പക്ഷേ ഭൂപ്രദേശത്ത് പതിക്കുന്നത് വിരളമാണെന്ന് പറയാം.
കെ2–-18 ബി (K2–-18b) എന്ന ‘സൂപ്പർ- ഭൂമി’യിൽ ജീവന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റിയാണ് ശാസ്ത്രലോകം ഇപ്പോൾ ചർച്ചചെയ്യുന്നത്.
ജപ്പാനിലെ നൻകായ് (Nankai) പ്രദേശത്ത് വിനാശകരമായ ഭൂകമ്പം ഉണ്ടാകുമെന്നും സുനാമികൾ സൃഷ്ടിക്കുമെന്നും അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു
വ്യാഴത്തിന്റെയും സൂര്യന്റെയും ഗുരുത്വാകർഷണബലത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന ട്രോജൻ ഛിന്നഗ്രഹത്തെ ലൂസി ബഹിരാകാശ പേടകം അടുത്തറിഞ്ഞു.
ആരോഗ്യ സംരക്ഷണ രംഗത്തെ ഒരു നിർണായക മുന്നേറ്റമാണ് ഗൂഗിളിന്റെ ഡീപ് മൈൻഡ് വികസിപ്പിച്ചെടുത്ത ആൽഫാ ഫോൾഡ് എന്ന നിർമിത ബുദ്ധി (AI) ഉപകരണം.
പ്രകാശം കണികകൾ ആണെന്നും അല്ല തരംഗങ്ങൾ ആണെന്നും അതുമല്ല രണ്ടും ചേർന്നതാണെന്നുമുള്ള നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. വൈദ്യുത കാന്തിക മണ്ഡലങ്ങളുടെ സംയോജിത രൂപമായും ഊർജത്തിന്റെ പാക്കറ്റുകളായുമൊക്കെ (ഫോട്ടോണുകൾ) പ്രകാശത്തെ വിവക്ഷിക്കാം. പ്രകാശം ഉണ്ടാകുന്നതെങ്ങനെ? പിന്നീട് അതിന് എന്ത് സംഭവിക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്താൻ ഇത്തരം സിദ്ധാന്തങ്ങൾ അനിവാര്യമാണ്.
ഒരു നിശ്ചിത മാധ്യമത്തിലൂടെ ശബ്ദവേഗത്തേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ ചലനമാണ് സൂപ്പർസോണിക് (supersonic) ചലനം അഥവാ ശബ്ദാതീത ചലനം. വായുവിലൂടെ ശബ്ദം ഒരു സെക്കൻഡിൽ 343 മീറ്റർ ദൂരം സഞ്ചരിക്കുന്നു. ഈ വേഗത്തെ മാക് 1 (Mach 1) എന്നുപറയും. ഒരു വസ്തുവിന്റെ വേഗത്തെ ശബ്ദത്തിന്റെ വേഗവുമായി താരതമ്യം
കെ 2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിൽനിന്നാണ് ഇത്തിരപോന്ന ഭൂമിയിലെ അൽഭുതമായ ജീവന് സമാന സൂചന ലഭിച്ചിരിക്കുന്നത്. ഈ ഗ്രഹം ഭൂമിയിൽ നിന്നും 124 പ്രകാശ വർഷം അകലത്തിലാണ്. ഭൂമിയെക്കാൾ എട്ട് മടങ്ങിൽ അധികം ഭാരവും 2.6 മടങ്ങ് വ്യാസവുമുള്ളതാണ്
പ്ലാസ്റ്റിക് ഐസ് 7 എന്ന ഈ വിസ്മയ ഐസ് രൂപം പരീക്ഷണശാലയിൽ സൃഷ്ടിച്ചിക്കുകയാണ് ഫ്രാൻസിലെ ലോവ് ലാൻജെവിൻ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ.
അവരെ കുരുക്കിയത് എന്തെന്ന ചോദ്യം ഉയർന്നെങ്കിലും തിരിച്ചെത്തും വരെ ശുഭകരമായ മടക്കത്തിനായി നിശ്ശബ്ദം കാത്തിരിക്കയായിരുന്നു ശാസ്ത്രലോകം.
ഭൂമിയുടെ കാന്തികവലയത്തിന് സംഭവിക്കുന്ന ചില മാറ്റങ്ങളെപ്പറ്റി ധാരാളം വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. ഇവ പലതും അനാവശ്യമായ ആശങ്കയുണ്ടാക്കുന്നുമുണ്ട്. ഭൂമിയുടെ കാന്തികശക്തി
മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്
Subscribe to our newsletter
Quick Links
News
Politics