Thursday 19, June 2025
English
E-paper
Trending Topics
ഉൽക്കകൾ ഭൂമിയിൽ വന്നുപതിക്കുന്നത് അത്രയ്ക്ക് അപൂർവമല്ല. പക്ഷേ ഭൂപ്രദേശത്ത് പതിക്കുന്നത് വിരളമാണെന്ന് പറയാം.
ജപ്പാനിലെ നൻകായ് (Nankai) പ്രദേശത്ത് വിനാശകരമായ ഭൂകമ്പം ഉണ്ടാകുമെന്നും സുനാമികൾ സൃഷ്ടിക്കുമെന്നും അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു
ആരോഗ്യ സംരക്ഷണ രംഗത്തെ ഒരു നിർണായക മുന്നേറ്റമാണ് ഗൂഗിളിന്റെ ഡീപ് മൈൻഡ് വികസിപ്പിച്ചെടുത്ത ആൽഫാ ഫോൾഡ് എന്ന നിർമിത ബുദ്ധി (AI) ഉപകരണം.
പ്രകാശം കണികകൾ ആണെന്നും അല്ല തരംഗങ്ങൾ ആണെന്നും അതുമല്ല രണ്ടും ചേർന്നതാണെന്നുമുള്ള നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. വൈദ്യുത കാന്തിക മണ്ഡലങ്ങളുടെ സംയോജിത രൂപമായും ഊർജത്തിന്റെ പാക്കറ്റുകളായുമൊക്കെ (ഫോട്ടോണുകൾ) പ്രകാശത്തെ വിവക്ഷിക്കാം. പ്രകാശം ഉണ്ടാകുന്നതെങ്ങനെ? പിന്നീട് അതിന് എന്ത് സംഭവിക്കുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടെത്താൻ ഇത്തരം സിദ്ധാന്തങ്ങൾ അനിവാര്യമാണ്.
ഒരു നിശ്ചിത മാധ്യമത്തിലൂടെ ശബ്ദവേഗത്തേക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളുടെ ചലനമാണ് സൂപ്പർസോണിക് (supersonic) ചലനം അഥവാ ശബ്ദാതീത ചലനം. വായുവിലൂടെ ശബ്ദം ഒരു സെക്കൻഡിൽ 343 മീറ്റർ ദൂരം സഞ്ചരിക്കുന്നു. ഈ വേഗത്തെ മാക് 1 (Mach 1) എന്നുപറയും. ഒരു വസ്തുവിന്റെ വേഗത്തെ ശബ്ദത്തിന്റെ വേഗവുമായി താരതമ്യം
പ്ലാസ്റ്റിക് ഐസ് 7 എന്ന ഈ വിസ്മയ ഐസ് രൂപം പരീക്ഷണശാലയിൽ സൃഷ്ടിച്ചിക്കുകയാണ് ഫ്രാൻസിലെ ലോവ് ലാൻജെവിൻ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ.
ഭൂമിയുടെ കാന്തികവലയത്തിന് സംഭവിക്കുന്ന ചില മാറ്റങ്ങളെപ്പറ്റി ധാരാളം വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. ഇവ പലതും അനാവശ്യമായ ആശങ്കയുണ്ടാക്കുന്നുമുണ്ട്. ഭൂമിയുടെ കാന്തികശക്തി
മനുഷ്യരുടെ രോഗപ്രതിരോധശക്തി സ്വന്തം നാഡീവ്യൂഹത്തെ തന്നെ ‘അബദ്ധവശാൽ’ ആക്രമിക്കുന്ന ഗുരുതര അവസ്ഥയാണിത്
കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് വിക്ഷേപിച്ച ഇരട്ട ചാന്ദ്രലാൻഡറുകൾ യാത്ര തുടരുകയാണ്.
ഹ്യൂ മൻ മെറ്റാന്യൂമോ വൈറസ് രോഗം (എച്ച്എംപിവി) ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ചിലർ ഭീതി പരത്തുന്നുണ്ട്. ആവശ്യമായ മുൻകരുതൽ മാത്രം സ്വീകരിച്ചാൽ ഈ രോഗത്തെ
കലിഫോർണിയയിലെ ലോസ് ആഞ്ചലസിനെ കാട്ടുതീ വിഴുങ്ങുകയാണ്. സംഹാര രൂപികളായി മാറിയ പാലി സൈഡ്സ്, ഈറ്റൺ കാട്ടുതീകൾ ജനുവരി 7 മുതൽ
ഒരു പ്രത്യേക പ്രദേശത്തെ ശരാശരി സമുദ്രോപരിതല താപനില 5 ദിവസത്തിൽ കൂടുതൽ കാലാനുസൃതമായ പരമാവധി പരിധി കവിയുമ്പോഴാണ് അതിനെ "മറൈൻ ഹീറ്റ് വേവ്’ എന്ന് വിളിക്കുന്നത്.
ഏറ്റവും അപകടകാരിയായി ഫ്ളോറിഡയിലും സമീപമേഖലകളിലും കഴിഞ്ഞ മാസം ആഞ്ഞുവീശിയ മിൽട്ടൺ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus