മഴ: കാസർകോട് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

kasarkode rain alert
Published on Aug 02, 2026, 02:35 PM | 1 min read
കാസര്‍കോട്: മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു.
നാശനഷ്ടങ്ങളുടെ കണക്കുകൾ
1. മരണങ്ങളോ കാണാതായ സംഭവങ്ങളോമഴ: കാസർകോഡ് ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു റിപ്പോർട്ട് ചെയ്തിട്ടില്ല.
2. പരിക്കേറ്റവർ 1ദേലംപാടി വില്ലേജിലെ അശ്വിനി - 14 വയസ്സ്) രണ്ടിടങ്ങളിൽ
ഉരുൾപൊട്ടല്‍
1. തയ്യേനി (പാലവയൽ വില്ലേജ്)
2. കാറ്റാംങ്കവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്
നാലു വീടുകൾ ഭാഗികമായി തകർന്നു:. കുറിഞ്ഞി നെല്ലിക്കുന്ന് - പനത്തടി വില്ലേജ്, ഉജ്ജമ്പാടി - ദേലംപാടി വില്ലേജ്, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ്) എന്നാ വിടങ്ങളിലാണ് വീടുകൾ തകർന്നത്
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ആകെ 4 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്
ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ:37
ആകെ മാറ്റിപ്പാർപ്പിച്ചമഴ ശക്തമാകുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുന്നു.
വർ: 156 പേർ
പുരുഷന്മാർ: 73
സ്ത്രീകൾ:60
കുട്ടികൾ: 27
കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.










0 comments