Tuesday 02, December 2025
English
E-paper
Aksharamuttam
Trending Topics
രാത്രിയും പകലും ഉറക്കംകിട്ടാത്ത അവസ്ഥ. ഒരു ഈച്ച വന്നാൽപ്പോലും അസ്വസ്ഥത. കടുത്ത വേദനകൾ സഹിച്ച് തള്ളിനീക്കിയ പകലിരവുകൾ. ‘രക്തസാക്ഷി’യായി മൂന്നുപതിറ്റാണ്ട് ജീവിച്ച കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പൻ, ആ നാളുകളിൽ പറഞ്ഞ ജീവിതം പുസ്തകമാകുകയാണ്
രക്തസാക്ഷികളായ കെ വി റോഷൻ്റെ മാതാവ് നാരായണിയമ്മയും ധീരജ് രാജേന്ദ്രൻ്റെ മാതാവ് പുഷ്കലയും പുസ്തകം ഏറ്റുവാങ്ങി.
ആധുനിക കാലത്തെ പ്രധാന വെല്ലുവിളികളിലൊന്നായ കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ "ദ ഗ്രേറ്റ് ഷിഫ്റ്റ് " (The Great Shift) എന്ന പുസ്തകം പ്രകാശനം ചെയ്തു.
പ്രസാധനരംഗത്തെ പെൺകൂട്ടായ്മയായ സമത പ്രസിദ്ധീകരിച്ച ജീവിതരേഖകൾ ‘ശുഭ്രപതാകയിലെ പെൺതാരകങ്ങൾ’ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രകാശിപ്പിച്ചു.
21ന് പുസ്തകം പുറത്തിറങ്ങും. ബെന്യാമിന്റെ കയ്യൊപ്പോടെയുള്ള കോപ്പികൾ പ്രീ ബുക്കിങ്ങിലൂടെ സ്വന്തമാക്കാനാകും.
ജെൻ ആൽഫ അംഗമായ ഞാൻ വായനയെക്കുറിച്ച് എഴുതിയാൽ എന്റെ ജനറേഷൻ എന്നെ അംഗീകരിക്കുമോ എന്ന് സംശയമാണ്
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഇക്കാലത്ത് അധികം പറയേണ്ടതില്ലല്ലോ. കുട്ടികളിൽ വായനാശീലം വളർത്താൻ അധ്യാപകരും ലൈബ്രറിപ്രവർത്തകരും എഴുത്തുകാരും നിരന്തരം ശ്രമിക്കുന്നുണ്ട്
കാലത്തിന്റെയും ജീവിതത്തിന്റെയും അടയാളങ്ങളായി പുസ്തകങ്ങൾ മാറുമ്പോൾ സമൂഹത്തിന്റെ ഗുണപരമായ കുതിപ്പിനെ അത് ത്വരിതപ്പെടുത്തുന്നു.
കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥാസമാഹാരം‘ഹാർട്ട് ലാംപ്’ ലോകനെറുകയിലേറുമ്പോൾ അത് പ്രാദേശിക സാഹിത്യത്തിനും പുതുവഴി തുറക്കും
അങ്ങനെയാണ് ഹോംസിന്റെ ജീവനെടുക്കാൻ പ്രൊഫസർ ജയിംസ് മൊറിയാർട്ടി– നെപ്പോളിയൻ ഓഫ് ക്രൈം! ജനിക്കുന്നത്
അധികാര കേന്ദ്രങ്ങളിലൂടെ നടപ്പാക്കപ്പെട്ട ഹിന്ദി ആധിപത്യത്തിനെതിരെ കന്നഡ അഭിമാനം പ്രകടിപ്പിക്കപ്പെടുന്നത് ബാന്ദായ ചലനത്തിലൂടെയാണ്. കന്നഡ സാംസ്കാരിക മേഖലയിൽ അരികു വൽക്കരിക്കപ്പെടുകയും ജാതീയമായി മാറ്റി നിർത്തപ്പെടുകയും ചെയ്ത സർഗ്ഗാത്മക ധാരകൾ മുകൾപരപ്പിലേക്ക് എത്തി. ഇതിന് തുടർച്ചയാണ് ബാനു മുഷ്താകിന്റെ കൃതി
ഏഴാം ക്ലാസുകാരനായ ഒരു കുട്ടിയുടെ മനസ്സിൽ തോന്നിയ കൗതുകം, പ്രധാനപ്പെട്ട പത്രങ്ങളുടെ എല്ലാം കട്ടിങ്ങുകൾ ശേഖരിച്ചുവയ്ക്കുക. അതു മെല്ലെ മാസികകളുടെ ശേഖരണത്തിലേക്കും എത്തി. മാസികകൾ എന്നു പറഞ്ഞാൽ സാധാരണ മാസികകൾ അല്ല,
ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും അത്ഭുതങ്ങളുടെ ലോകത്തെത്തിച്ച ആലീസിനെ
ലളിതം ചില ചോദ്യങ്ങൾ’ എന്ന കഥയുടെ ശീർഷകംപോലെയാണ് ഷാഹിന ഇ കെയുടെ കൃതികളും. കാലത്തെ അടയാളപ്പെടുത്തുന്ന വാക്കുറവകൾ.
ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം കുഞ്ഞെഴുത്തിനാൽ വലിയ ലോകം തുറക്കുകയാണ്.
Subscribe to our newsletter
Quick Links
News
Politics