Tuesday 13, May 2025
English
E-paper
Trending Topics
സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അതിർത്തി സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണനിലയിലേക്ക്. സ്ഫോടനശബ്ദവും ഭീതിയും ഒഴിഞ്ഞതിന്റെ സന്തോഷം തിങ്കളാഴ്ച ജനങ്ങൾ പങ്കുവച്ചു
പാകിസ്ഥാനുമായുള്ള വെടിനിർത്തലിന് ഇന്ത്യക്കുമേൽ അമേരിക്കൻ സമ്മർദമുണ്ടായെന്ന ആരോപണം തള്ളാനാകാതെ കേന്ദ്രസർക്കാർ. ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണത്തിന് മുമ്പുതന്നെ
യുദ്ധം ബോളിവുഡ് സിനിമയല്ലെന്നും അത് ഏറ്റവും അവസാനത്തെ ആശ്രയമായിരിക്കണമെന്നും കരസേന മുന്‍ മേധാവി ജനറൽ മനോജ് നരവനെ. വെടിനിര്‍ത്തല്‍ തീരുമാനത്തെ വിമര്‍ശിച്ച് സംഘപരിവാർ രംഗത്തെത്തിയതോടെയാണ് കരസേന മുൻ മേധാവിയുടെ പ്രസ്താവന.
പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യയുടെ കരുത്തുറ്റ വ്യോമപ്രതിരോധ കവചം ഭേദിച്ച് മുന്നേറാനായില്ലെന്ന് ഇന്ത്യൻ സായുധസേനാ നേതൃത്വം സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു
പാകിസ്ഥാന്റെ മിസൈൽ ആക്രമണം പ്രതിരോധിച്ച ആകാശ് സംവിധാനം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചത്. ഈ ഹ്രസ്വദൂര ഉപരിതല -വായു മിസൈൽ സംവിധാനം ഹൈദരാബാദിലെ
ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറിക്കുനേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. അതിർത്തിയിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണം.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്തതിന് പിന്നാലെ രാജ്യാതിര്‍ത്തിയില്‍ വീണ്ടും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തി. സാംബ മേഖലയിൽ
പാകിസ്ഥാന്റെ ‘ആണവായുധ ഭീഷണി’ ഇന്ത്യയുടെ അടുത്ത് വിലപ്പോവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതിർത്തിയിൽ ദിവസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിർത്തലിൽ ഉറച്ച് മുന്നോട്ടുപോകാൻ ഇന്ത്യ–- പാകിസ്ഥാൻ ധാരണ. സൈനിക നടപടികൾക്കായുള്ള ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തിങ്കളാഴ്ച നടത്തിയ ഹോട്ട്ലൈൻ
ജമ്മുവിലെ സാംബയിൽ ഡ്രോണുകൾ കണ്ടതായി വിവരം
രാജ്യത്ത് സുരക്ഷാ വീഴ്ച സംഭവിച്ചുട്ടുണ്ടോ എന്ന കാര്യത്തിൽ മോദി വിശദീകരണം നൽകിയില്ല
നടൻ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലും അനുബന്ധ സംഭവങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന ഹീനമായ സൈബർ ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus